Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്ക്’; ജേക്കബ് തോമസ് വിഷയത്തില്‍ ഓരോ വര്‍ഷത്തിലും പിണറായിക്ക് ഓരോ നിലപാട്; പൊള്ളത്തരം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് ജേക്കബ് തോമസിന് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് കാട്ടി 2015 സെപ്റ്റംബര്‍ 19 ഇട്ട പോസ്റ്റാണത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ വന്‍ വിമര്‍ശനമാണ് പിണറായിക്കെതിരെ ഉയരുന്നത്. ഇവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാന്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം പിണറായിയോട് ആവശ്യപ്പെടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 02:26 pm IST
in Social Trend

തിരുവനന്തപുരം: അഴിമതിക്കെതിരെ എല്ലാ സര്‍ക്കാരിന്റെയും കാലത്ത് ശബ്ദമുയര്‍ത്തിയ ആളായിരുന്നു ജേക്കബ് തോമസ് ഐപിഎസ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമാണ് ഇദേഹം നയിച്ചത്. അതിനാല്‍ തന്റെ ഇരു സര്‍ക്കാരിന്റെ കാലത്തും ജേക്കബ് തോമസ് നോട്ടപ്പുള്ളിയായി. ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

 അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് ജേക്കബ് തോമസിന് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് കാട്ടി  2015 സെപ്റ്റംബര്‍ 19 ഇട്ട പോസ്റ്റാണത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ വന്‍ വിമര്‍ശനമാണ് പിണറായിക്കെതിരെ ഉയരുന്നത്. ഇവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാന്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം പിണറായിയോട് ആവശ്യപ്പെടുന്നുണ്ട്.  

പിണറായി 2015 ഇട്ട ഫേസ്ബുക്ക് പോസറ്റ്:

കേരളത്തില്‍ വഴിവിട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. അത് ചെയ്യുന്നത് ആരാണെന്നും. ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്ക്കാത്തത് കൊണ്ടാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിരിക്കുന്നു.

സര്‍ക്കാരിന് നിരന്തരം തലവേദന ഉണ്ടാക്കുന്നതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി, ആ തലവേദന എന്താണ് എന്ന് വെളിപ്പെടുത്തണം. ഈ സ്ഥാനമാറ്റത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ആകെ യു ഡി എഫ് സര്‍ക്കാരിന്റെ കൊള്ളരുതായ്‌മകള്‍ തുറന്നു കാട്ടുന്നതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അലോസരമുണ്ടാക്കുന്ന കേസുകള്‍ക്ക് ഉദ്യോഗസ്ഥനെ അല്ല കുറ്റം പറയേണ്ടതും പീഡിപ്പിക്കേണ്ടതും -കണ്ണാടി നോക്കുകയാണ് വേണ്ടത്.കെ പി സി സി പ്രസിഡന്റിനു പോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ കൂടുതല്‍ അപഹാസ്യമാവുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് നിയമാനുസൃതം ചുമതല നിര്‍വഹിക്കാനുള്ള അവസരം പോലും ഹനിക്കുന്ന ഈ അവസ്ഥ ഓരോ കേരളീയനെയും അപമാനിക്കുന്നു.

എന്നാല്‍, പിന്നീട് എത്തിയ എല്‍ഡിഎഫ് സര്‍ക്കാരിലെയും അഴിമതിക്കാര്‍ക്കെതിരെ ജേക്കബ് തോമസ് നടപടി എടുത്തതോടെയാണ് പിണറായി നിലപാട് മാറ്റിയത്. അഴിമതിക്കാരെ എല്ലാം സംരക്ഷിക്കുന്ന നിലപാടാണ് പിണറായി എടുത്തത്. ഇതോടെ ജേക്കബ് തോമസിനെതിരെ പിണറായി പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു.  

ജേക്കബ് തോമസിന്റെ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതമാണ് ഇന്ന് അവസാനിക്കുന്നത്. സര്‍വീസ് പുസ്തകത്തിലെ അവസാന ദിനം ജേക്കബ് തോമസ് ഓഫീസിലാണ് കിടന്നുറങ്ങിയത്. നിലവില്‍ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. എന്നാല്‍ സര്‍ക്കാരുമായി അഭിപ്രായഭിന്നതയുണ്ടായതോടെ സര്‍ക്കാര്‍ വിജിലന്‍സ് പദവിയില്‍ നിന്നും നീക്കുകയായിരുന്നു.  

ബന്ധുനിയമന പരാതിയില്‍ ഇ.പി.ജയരാജനെതിരെ കേസെടുത്തതോടെയാണ് ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തത്. പിന്നാലെ ജേക്കബ് തോമസിനോട് നിര്‍ബന്ധ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്‍കി.  

അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നല്‍കിയത്. പിന്നീട് ഓഖിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയെന്നും അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും ആരോപിച്ച് രണ്ടുവര്‍ഷം അച്ചടക്ക നടപടിയില്‍ സര്‍വീസില്‍ നിന്ന് പുറത്തിരുത്തി. പിന്നീട് നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഷൊര്‍ണൂര്‍ മെറ്റല്‍  ഇന്‍ഡസ്ട്രീസില്‍ നിയമനം നേടിയത്.

Tags: Pinarayi Vijayanpinarayiഫെയ്സ്ബുക്ക്Social Mediajacob thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.