Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഏതാ ഈ അലവലാതി തള്ള’യെന്ന് കോണ്‍ഗ്രസ് നേതാവ്; ഇതൊരല്പം കടന്നുപോയി, സ്വന്തം അമ്മയുടെ പ്രായമല്ലേ ഒള്ളുവെന്ന് കാര്‍ത്തിക്ക്; പ്രതിഷേധം

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്.

Janmabhumi Online by Janmabhumi Online
May 14, 2020, 08:47 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

 തിരുവനന്തപുരം: ഷോര്‍ട്ട് ഫിലിമുകളിലെ അഭിനേതാവും സംവിധായകനുമായ കാര്‍ത്തിക്ക് ശങ്കറിന്റെ മാതാവിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്. കാര്‍ത്തിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയ്‌ക്ക് താഴെയാണ് കോണ്‍ഗ്രസുകാരനായ മുഹമ്മദ് മാതാവിനെ അപമാനിക്കുന്ന കമന്റ് ഇട്ടത്. ‘ഏതാ ഈ അലവലാതി തള്ള’ എന്നാണ് മുഹമ്മദ് കമന്റിട്ടത്. ഇതിനെതിരെ കാര്‍ത്തിത്ത് തന്നെ രംഗത്തുവന്നു. ഈ കമന്റ് സഹിതം കാര്‍ത്തിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളിതുവരെ സോഷ്യല്‍ മീഡിയയിലെ ഒരു നെഗറ്റിവ് കമന്റിനും ഞാന്‍ മറുപടി കൊടുത്തിട്ടില്ല.. പക്ഷെ ഇതൊരല്പം കടന്നുപോയി സുഹൃത്തേ… സ്വന്തം അമ്മയുടെ പ്രായമല്ലേ ഒള്ളു… കഷ്ടമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്.  സൗണ്ട് എഞ്ചിനീയര്‍ കൂടിയായ കാര്‍ത്തിക് സംവിധായകന്‍ രാജസേനന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സിനിമ പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. നായകനായ സിനിമയുടെ പൂജ കഴിഞ്ഞിട്ടുണ്ട്.  

വാട്സാപ്പിലും ഫേസ്ബുക്കിലും മാത്രമൊതുങ്ങി, വീട്ടു പണിയൊന്നും ശീലമില്ലാത്തവര്‍ പെട്ടെന്നൊരു ദിവസം അമ്മയെ സഹായിക്കാനിറങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുന്നതാണ് കാര്‍ത്തിക് ഇറക്കിയി വീഡിയോ. ഇതില്‍ അമ്മ കലാദേവിയും വല്യച്ഛന്‍ എം.എസ്. രാജയും ഒപ്പം അഭിനയിച്ചിരുന്നു. ഈ പതിപ്പിന്റെ അഞ്ചാം ഭാഗം ഫേസ്ബുക്കില പങ്കുവെച്ചപ്പോഴാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അമ്മയെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

Tags: congressഫെയ്സ്ബുക്ക്Kaarthik Shankar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

India

റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ചു ; യുപി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു
Kerala

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്താൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies