Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് പിണറായി സര്‍ക്കാരിന്റെ ക്രൂരത; ഒന്നുകൊണ്ടും പേടിക്കണ്ടായെന്ന് സ്ഥിരംപല്ലവി ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 9, 2020, 08:52 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരാനുള്ള  പാസ് വിതരണം സര്‍ക്കാര്‍ നിര്‍ത്തി വച്ചതോടെ  ദുരിതക്കയത്തിലായി മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. ചികിത്സ തേടാന്‍ സാധിക്കാതെ  വിലപിക്കുന്ന ഗര്‍ഭിണികള്‍, വാടക നല്‍കാത്തതിനാല്‍ വീട്ടുടമസ്ഥര്‍ റൂമില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് റോഡില്‍ അഭയം പ്രാപിക്കേണ്ടി വരുന്നവര്‍, ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍ ഭക്ഷണത്തിനു പോലും പരസഹായം  തേടുന്നു. ഒന്നു കൊണ്ടും പേടിക്കണ്ടെന്ന പല്ലവിയുമായി മുഖ്യമന്ത്രി പിണറായി വിജയനും.  

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍.  പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്. വിദേശ ഇന്ത്യാക്കാരെ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയാറാക്കി വന്ദേ ഭാരത് മിഷന്‍ നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് ക്രൂരമായ അനാസ്ഥ.  

ലോക്ഡൗണിനെ തുടര്‍ന്ന് ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിത്യച്ചിലവിനു പോലും പലരും വിഷമിക്കുന്നു. അസുഖം പിടിപെട്ടാല്‍ ആശുപത്രികളില്‍ പോലും കയറ്റാത്ത അവസ്ഥ. കുട്ടികളുള്ളവരും സര്‍ക്കാരിന്റെ കനിവും കാത്ത് കഴിയുകയാണ്.  തമിഴ്‌നാട്ടില്‍  വെല്ലൂര്‍, തൂത്തുക്കുടി,  ചെന്നൈ താംബരം, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മൂന്നൂറ്റമ്പത് വിദ്യാര്‍ത്ഥികള്‍ മടങ്ങിവരാന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുന്നു.  കൂടാതെ ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍  അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.  

കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്‌ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരകയാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. ബസില്‍ വരണമെങ്കില്‍ ഒരാള്‍ക്ക് പതിനായിരത്തോളം രൂപ വേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള പ്രതിവിധി കാണുന്നുമില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് ഇവരെ കൊണ്ടു വരാമെങ്കിലും അതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഉത്തരേന്ത്യയില്‍ ഉള്ളവരെ ദല്‍ഹിയില്‍ എത്തിച്ച് ട്രയിനില്‍ കൊണ്ടു വരുമെന്നാണ് പത്ത് ദിവസത്തിനു മുമ്പ്  മുഖ്യമന്ത്രി പറഞ്ഞത്. അതു തന്നെയാണ് ഇന്നലെയും  പറഞ്ഞത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സംസ്ഥാനMalayaliലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.