Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രായം ഒന്നിനും തടസ്സമല്ല, എന്നതിന് ഉത്തമ മാതൃക; ഇനി ടീച്ചറുടെ തിരുവാതിര കളി ഇന്ദ്ര സദസ്സില്‍…

റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 64 വര്‍ഷം മുമ്പ് 1956 ല്‍ ബോള്‍ഗാട്ടി പാലസില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുമ്പില്‍ ടീച്ചര്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട് 2012ല്‍ ലിംകാ വേള്‍ഡ് റിക്കോഡ് ലഭിച്ച ടീച്ചര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 11:01 am IST
in Ernakulam

തിരുവാതിര മുത്തശ്ശി എന്നറിയപ്പെടുന്ന മാലതി ടീച്ചര്‍ കുമ്പളം ഹൈസ്‌കൂളില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നോട് അന്നു മുതല്‍ പ്രത്യേക വാത്സല്യമായിരുന്നു. ടീച്ചറുടെ മുമ്പില്‍ ഞാന്‍ പഴയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായി മാറും. പ്രായം ഒന്നിനും തടസ്സമല്ല എന്നതിന് എന്റെ മുമ്പില്‍ നല്ലൊരു മാതൃകയായിരുന്നു ടീച്ചര്‍. 1993 ല്‍ പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമായിരുന്നു ടീച്ചര്‍ അറിയപ്പെട്ടു തുടങ്ങിയത്. ഗവ. ഗേള്‍സില്‍ പഠിപ്പിക്കുന്ന സമയത്ത് സ്ഥിരമായി ആ വിദ്യാലയത്തിന് തിരുവാതിര കളിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനം കിട്ടിത്തുടങ്ങിയ ശേഷമാണ് ടീച്ചര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 64 വര്‍ഷം മുമ്പ് 1956 ല്‍ ബോള്‍ഗാട്ടി പാലസില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുമ്പില്‍ ടീച്ചര്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട് 2012ല്‍ ലിംകാ വേള്‍ഡ് റിക്കോഡ് ലഭിച്ച ടീച്ചര്‍. ആ വര്‍ഷം 3026 പേരെ വച്ച് നടത്തിയ തിരുവാതിരക്ക് ശേഷം, 2017ല്‍ 6552 പേരെ വച്ച് തിരുവാതിര കളി നടത്തി ഗിന്നസ് റിക്കോഡ് നേടി. പിന്നല്‍ തിരുവാതിര പ്രചരിപ്പിച്ച ടീച്ചര്‍ തിരുവാതിര കളി പുരുഷന്മാരെ പഠിപ്പിച്ച് അവരുടെ പിന്നല്‍ തിരുവാതിര അരങ്ങിലെത്തിച്ചു.പ്രായം തളര്‍ത്താത്ത ആവേശവുമായി ടീച്ചര്‍ നിരവധി മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

അഞ്ച്- ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീച്ചറുടെ ഗുരുവായൂര്‍ നടന്ന കഥകളി അരങ്ങേറ്റത്തിന് ഞാന്‍ പോയിരുന്നു. തൃപ്പൂണിത്തുറ കൃഷ്ണ ദാസിന്റ കിഴില്‍ ഇടക്ക പഠിച്ചിരുന്ന ടീച്ചറുടെ ഇടക്കവാദനവും ഞാന്‍ കേട്ടിട്ടുണ്ട് .ടിച്ചറുടെ മറ്റൊരു മേഖലയായിരുന്നു കീബോര്‍ഡ്, കടവന്ത്ര വച്ച് ടീച്ചറുടെ ചെണ്ട അരങ്ങേറ്റത്തിന് എന്നെ ക്ഷണിച്ചിരുന്നെങ്കിലും പോകാന്‍ പറ്റിയില്ല. സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ,സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് .നാടന്‍ കലാ അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ടിച്ചര്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം ,ജോമോന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  

ടീച്ചറെപ്പറ്റി ഒരു ഡോകുമെന്ററി ഇറങ്ങിയപ്പോള്‍ ഒരു കോപ്പി എനിക്കെത്തിച്ചു തരികയും തിരിച്ച് അഭിപ്രായം വിളിച്ച് പറയണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എണ്‍പത്തി നാലാം വയസ്സിലും ടീച്ചറുടെ ഊര്‍ജ്ജത്തിന് ഒരു കുറവും ഇല്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു രോഗബാധയെത്തുടര്‍ന്ന് സര്‍ജറിക്ക് വിധേയയായെങ്കിലും ടിച്ചര്‍ വീണ്ടും സജിവമായിരുന്നു. 

താന്‍ രോഗിയാണെന്ന് ആരും അറിയരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മരിക്കുന്ന സമയം വരെ തിളങ്ങി നിന്ന് മരിക്കുക ഒരു ഭാഗ്യമാണ്. ഇനി ടീച്ചറുടെ തിരുവാതിര കളി ഇന്ദ്ര സദസ്സില്‍. പ്രായമായി ഇനി ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ടി ച്ചറുടെ ജിവിതം 1960. 1963 കാലത്തെ ഒരു ശിഷ്യന്റെ പ്രണാമം… ( എം. ശശിശങ്കര്‍ ഫേസ് ബുക്കില്‍ എഴുതിയത് )

Tags: teacherതിരുവാതിരമാലതി ജി മേനോന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.