Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശാരദാനന്ദ സ്വാമിജി.

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Apr 22, 2020, 07:49 pm IST
in US

ഡാലസ് ∙ ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന ഓരോരുത്തർക്കും ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശാരദാനന്ദ സ്വാമിജി.

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക  ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർഥനാ പരമ്പരയിൽ നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശാരദാനന്ദ സ്വാമിജി. അനൂപ് രവീന്ദ്രനാനാഥ്‌ സ്വാഗത പ്രസംഗം നടത്തി.  

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു.

ജീവിതത്തിനു ‘സുഖം’ എന്തെന്ന് അറിയണമെങ്കിൽ മനസ് ശാന്തമായിരിക്കണം, ശാന്തിയില്ലാതെ സുഖമില്ല തന്നെ. നാമോരോരുത്തരും സുഖ അന്വേഷികളാണ്. അക്കര പച്ചപോലെ നാം സുഖം അന്വേഷിച്ചു പലനാടുകളിലും എത്തിയെങ്കിലും സുഖത്തിന്റെ പൂർണത പിന്നെയും കുറച്ചകലെ! ആ സുഖം തന്നിൽ തന്നെയുള്ള ആത്മസുഖം ആണെന്നും അത് തന്നിൽത്തന്നെ കണ്ടത്തേണ്ടതാണെന്നും ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിൽ വരികൾ ഉദ്ധരിച്ചു സ്വാമിജി  പറഞ്ഞു. 

‘അവനിവനെന്നറിയുന്നതൊക്കെഓർത്താൽ

അവനിയിയിൽ ആദിമമായൊരാത്മരൂപം

അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വയരേണം’

ആത്മസുഖത്തിനു ആരാണ് ആഗ്രഹിക്കാത്തത് ? ആ സുഖം തനിക്കുമാത്രം ആകണം എന്ന് ചിന്തിക്കുന്നത് സത്യം അറിയായികയാലല്ലേ? ഗുരുദേവൻ പറയുന്നു. അവൻ ഇവൻ എന്ന് അറിയുന്നതെല്ലാം ആദിമമായ ആത്മരൂപം തന്നെയാണ്. അത് എന്നിൽ നിന്ന് ഭിന്നമല്ല. ആ എന്റെ പ്രിയം അപരന്റെ പ്രിയം തന്നെ. ഇത് സത്യമാണെങ്കിലും സ്വജീവിതത്തിൽ അനുഭവ  പെടേണ്ടേ ? അതിനു ഒരുഉപായം മാത്രമേ ഉളൂ, ഞാൻ എന്ന അഹംകാരത്തെ ഭഗവാന് പൂർണമായി അർപ്പിക്കുക . അതെങ്ങനെ സാധിക്കും ! പിണ്ഢനന്ദി യിലെ ആദ്യശ്ലോകം ചൊല്ലി സ്വാമിജി അതിനു ഉത്തരമേകി.

“ഗർഭത്തിൽ വെചു ഭഗവാൻ അടിയന്റെപിണ്ഡ മെപ്പെരുമൻപൊടു വളർത്ത കൃപാലുവല്ലീ,

കൽപിച്ചപോലെ വരുമെന്ന് നിനച്ചുകണ്ടിട്ടു

അർപ്പിച്ചിടുന്നടിയനൊക്കെയു മങ്ങുശംഭോ !”

നാമെല്ലാം ഒരിക്കൽ അമ്മയുടെ ഗർഭത്തിൽ ഇരുന്നവരാണ്. അന്ന് ആരാണ് നമ്മെ ഓരോരുത്തരെയും രക്ഷിച്ചത് ? ഞാൻ എന്ന അഹംകാരമാണോ? ബന്ധുക്കളാണോ? ധനമാണോ? തീർച്ചയായും ഇതൊന്നുമല്ല. ആ കൃപാനിധിയായ ഭഗവാനാണ്. അത് ഉറപ്പുണ്ടെങ്കിൽ കൽപിച്ചപോലെ വരും എന്ന് ഉറപ്പിച്ചു എല്ലാം ആഭഗവാന് പൂർണമായി അർപ്പിച്ചു ജീവിച്ചുകൂടെ? പക്ഷേ, സത്യബോധം ഉറക്കായ്‌കയാൽ ഞാൻ എന്ന അഹംകാരം എല്ലാം ചെയുന്നു എന്ന് തെറ്റിദ്ധരിച്ചു ഈ ദുഃഖം മുഴുവൻ അനുഭവിക്കുന്നു. ശാന്തി നഷ്ടമായി സുഖം എന്തെന്ന് അറിയാതെ കൂരിരുട്ടിൽ പതിക്കുന്നു.

ഇതൊക്കെ പറയാൻ കൊള്ളാം, നമ്മുടെ ജീവിതത്തിൽ സാധ്യമോ ? സ്വാമിജി അതിനുള്ള മാർഗം പറയുന്നു.  നാമോരോരുത്തരും ഇത് ഭഗവാൻ എനിക്കുനൽകിയ കർത്തവ്യം എന്ന പൂർണമനസോടെ, ലാഭമോ നഷ്ടമോ, ജയമോ പരാജയമോ എന്ന ഭേദമില്ലാതെ ഭഗവത് ‌പൂജയായി ചെയുക . അതിൽ നിന്നു എന്ത് ഫലം ലഭിച്ചാലും അത് ഭഗവത് പ്രസാദമായി കാണുക. അതിലൂടെ മനസിന്റെ ചാഞ്ചല്യം കുറച്ചതു മനസ് നിർമലമാകും. നിർമലമാകുന്ന മനസു ശാന്തമാണ്. ശാന്തി ആനന്ദത്തിലേക്കുള്ള വഴിയും. ലോക സുഖങ്ങൾ പരിച്ഛിന്നമാണ്. സ്വരൂപമാകുന്ന ആനന്ദം കണ്ടെത്തുകയത്രേ ജീവിത ലക്ഷ്യം. അവിടെമാത്രമാണ് ശാശ്വതമായ ആനന്ദം .

ബന്ധങ്ങൾ ബന്ധനങ്ങളാണ്‌, അവയിൽനിന്നുള്ള മോചനമാണ് മോക്ഷം. ഞാനും എന്റേതും എന്ന മമതാ ബന്ധത്തിൽ നീന്നു പതിയെങ്കിലും വിട്ടുവരാനും തന്റെ സ്വരൂപമായ സച്ചിദാനന്ദത്തിൽ അമരാനും ഗുരുദേവ കൃതികളുടെ അധ്യയനവും ചിന്തകളും സഹായിക്കും എന്ന് ഗുരുപ്രസാദ് സ്വാമി ഉത്‌ബോധിപ്പിച്ചു.

ഗുരുപ്രസാദ് സ്വാമി ഗ്രീക്കിലെ നാർസിസസയും എക്കോയുടെയും മനോഹരമായ കഥ പറഞ്ഞു. ‘തൊലിയുമേലുമ്പുമലംദുരന്ദമന്ത കലകളും എന്തും അഹന്ത ’ ആയ ആ നാർസിസസ്‌‌ തന്റെ ബാഹ്യ സൗദര്യത്തിൽ മോഹിച്ചു തടാക കരയിൽ ഒരു ചെടിയായി മാറി. തന്റെ പ്രതിരൂപമായ ആ എക്കോയെ കണ്ടെത്തിയില്ല . ക്ഷണികമായ ബാഹ്യ സൗദര്യത്തെ വിട്ടു ശാശ്വതമായ ആന്തരിക സൗദര്യം അറിയേണ്ടതിന്റെ ആവശ്യകത മനോഹരമായ ഒരു കഥയിലൂടെ സ്വാമിജി വരച്ചുകാട്ടി .

അതിനു ഉതകുന്ന വിധത്തിൽ ഈ സത്സംഗം ഉപകരിക്കപ്പെടട്ടെ. ദേശകാലങ്ങൾക്കു അതീതമായ ഭഗവത്‌  സ്വരൂപം അറിഞ്ഞനുഭവിക്കാൻ എല്ലാപേർക്കും കഴിയട്ടെ എന്ന് ആശംസിച്ചു.  സത്‌സംഗം പിന്നണി പ്രവർത്തകർക്കും പങ്കാളികളായ ഗുരുദേവ ഭക്തർക്കും മനോജ് കുട്ടപ്പൻ നന്ദി അറിയിച്ചു.  ഏപ്രിൽ 26 ന് ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളും ഒത്തുള്ള സത്സംഗം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.