Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൈഡ്രോക്‌സിക്ലോക്വിന്‍ മൃതസഞ്ജീവനി; മരുന്നിന്റെ ശേഖരത്തില്‍ ഇന്ത്യ ഏറ്റവും സുരക്ഷിതമായ നിലയില്‍, 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ ഉത്പ്പാദിപ്പിക്കാനാകും

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും.

Janmabhumi Online by Janmabhumi Online
Apr 9, 2020, 11:19 am IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ അല്‍പം അല്‍പം ആശ്വാസമേകിക്കൊണ്ടാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്ന് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയത്. കൊറോണ വൈറസിന് കൃത്യമായ മരുന്നൊന്നും കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോകരാഷ്‌ട്രങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്നിനെ ആശ്രയിച്ച് പരമാവധി പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊരുവഴിയുമില്ല.  

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സംഭരണത്തില്‍ ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ്. അതിനാലാണ് ലോക രാഷ്‌ട്രങ്ങള്‍ മരുന്നിനായി ഇന്ത്യയെ തേടിയെത്തുന്നത്. മരുന്നിനും മറ്റും അവശ്യ സാധനങ്ങള്‍ക്കുമായി മറ്റ് രാജ്യങ്ങളുടെ സഹായം ഇല്ലാതെ ആഭ്യന്തരമായി വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയില്‍ വേണ്ടത്ര ശേഖരമുണ്ടാകാന്‍ കാരണം. ഈ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ.  

ഇന്ന് ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്‌ക്കു സ്വന്തം. എന്നിരുന്നാലും ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് ആന്താരാഷ്‌ട്ര തലത്തില്‍ ആവശ്യം കൂടുന്നതോടെ കയറ്റുമതിയും വര്‍ധിച്ചേക്കാം. ഇത് ആഭ്യന്തര തലത്തില്‍ ക്ഷാമവും അമിത വില ഈടാക്കാനുമുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.  

എന്നിരുന്നാലും കോവിഡ് കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ അവശ്യങ്ങള്‍ക്കനുസൃതമായി മരുന്ന് കയറ്റുമതി ചെയ്യാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് അനുസൃതമായി മരുന്നിന്റെ ഉത്പ്പാദനവും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.  

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെങ്കിലും മരുന്ന് ഉപയോഗിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം ലഭിക്കണം. ഇല്ലെങ്കില്‍ പാര്‍ശ്വഫലം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ഡോക്ടറുടെ കുറുപ്പടിയും നിര്‍ദ്ദേശവുമില്ലാതെ ഈ മരുന്ന് വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധ സംഹാരിയാണെന്ന് കരുതി ജനങ്ങള്‍ യാതൊരുവിധ നിര്‍ദ്ദേശവുമില്ലാതെ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതിനാണ് ഇത്.  

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്പനികളാണ് രാജ്യത്ത് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത്.

അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്‌സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി.  

ഇതോടെയാണ് മാര്‍ച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി. ആവശ്യമുള്ളവര്‍ക്ക് ഈ മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്  

കേരളത്തിലും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യത്തിന് സംഭരിച്ചുവെച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരമാണ് സംസ്ഥാനത്തുള്ളത്. ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.  

അതിനിടെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്നിന്റെ സ്റ്റോക്ക് ഉള്ളതിനാല്‍ ഇത് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. അനാവശ്യമായി അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നത് ചിലപ്പോള്‍ പാഴായിപ്പോകാനും സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഇത് വേണ്ടെന്ന് വെച്ചത്.

Tags: Coronaഹൈഡ്രോക്‌സി ക്ലോറോക്വിന്‍indiacovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിലാവൽ ഭൂട്ടോയ്‌ക്ക് വീണ്ടും അപമാനം ! ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് അസംബന്ധ പ്രസ്താവന നടത്തിയ ഭൂട്ടോയുടെ വായടപ്പിച്ച് വിദേശ പത്രപ്രവർത്തകൻ 

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

India

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

Kerala

സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന രോഷം അനാവശ്യം ; അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു ; ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവർ

പുതിയ വാര്‍ത്തകള്‍

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

‘ സിന്ധുനദിയിലെ ഓരോ തുള്ളി വെള്ളത്തിലും നമുക്ക് അവകാശമുണ്ട് ‘ ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസിന്റെ വാക്കിൽ ഭീഷണിയും ഹൃദയത്തിൽ ഭയവും നിഴലിക്കുന്നു

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

ഗാസയിൽ ഇസ്രയേലും അമേരിക്കയും കൂടി തുടങ്ങിയ സംയുക്ത സഹായ വിതരണ കേന്ദ്രം അടച്ചുപൂട്ടി: മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല, 7 രാജ്യങ്ങൾക്കെതിരെ കർശന നടപടി : തിങ്കളാഴ്ച മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കും

കുറിഞ്ഞിക്ക് സമീപം കാര്‍ ഓടയില്‍ വീണ് മെഡിക്കല്‍ റെപ്രസെന്റേറ്റീവായ യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യയുടെ കൃത്യമായ ആക്രമണത്തിന് മറ്റൊരു തെളിവ്, തീവ്രവാദികളുടെ ശവക്കുഴികളുടെ ചിത്രം പുറത്തുവന്നു

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

മസ്‌ക് സ്ഥാനമൊഴിഞ്ഞയുടനെ, അദ്ദേഹത്തിന്റെ പ്രധാന സഹായിയെയും പുറത്താക്കി ട്രംപ് ; നാസയുടെ നേതൃത്വത്തിൽ നിന്ന് ജാരെഡ് ഐസക്മാന്റെ പേര് പിൻവലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies