Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് വേദി: ഖത്തറും റഷ്യയും ആരോപണങ്ങള്‍ നിഷേധിച്ചു

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 9, 2020, 04:58 am IST
in Football

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദി സ്വന്തമാക്കാന്‍ ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഖത്തര്‍. ശക്തമായ മത്സരത്തിലൂടെയാണ് വേദി നേടിയെടുത്തതെന്നും ഖത്തര്‍ വ്യക്തമാക്കി.

2018ലെ ലോകകപ്പ് വേദി സ്വന്തമാക്കാന്‍ റഷ്യയും 2022ലെ ലോകകപ്പ് വേദി നേടിയെടുക്കാന്‍ ഖത്തറും ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ അമേരിക്കന്‍ നീതിന്യായ വകുപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

2015-ല്‍ ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് ജയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി  സ്ഥാനമേറ്റത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യയും ഖത്തറും കൈക്കൂലി നല്‍കിയതായി കണ്ടെത്തിയത്. 2010ലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് 2018ലെ ലോകകപ്പ് റഷ്യക്കും 2022ലെ ലോകകപ്പ് ഖത്തറിനും അനുവദിച്ചത്.  

എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ പ്രമുഖരായ അംഗങ്ങള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും അവരില്‍ ചിലര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്‌സേര, ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്നു നിക്കോളാസ് ലിയോസ് തുടങ്ങിയവര്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് പണം വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഫട്‌ബോള്‍ സംഘടനയായ കോണ്‍കകാഫ് പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ജാക് വെര്‍ണര്‍ റഷ്യക്ക് ലോകകപ്പ് വേദി അനുവദിക്കുന്നതിനായി 35 കോടി രൂപ കൈക്കൂലി വാങ്ങി. ഇതിനെ തുടര്‍ന്ന് ജാക് വെര്‍ണറെ ഫിഫ പുറത്താക്കിയിരുന്നു.

ഗ്വാട്ടിമാല ഫുട്‌ബോള്‍ പ്രസിഡന്റ് റാഫേല്‍ സല്‍ഗൂരോ കൈക്കൂലി വാങ്ങിയതായി സമ്മതിച്ചു. വേദി തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ തങ്ങള്‍ പറയുന്ന രാജ്യങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടനിലക്കരാണ് ഫിഫ അംഗങ്ങളെ സമീപിച്ചത്.

Tags: റഷ്യലോകകപ്പ്Qatar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.