Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Mar 1, 2020, 08:36 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടിയം (കൊല്ലം): ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ലെന്നും കാണാതാകുമ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ലെന്നും അപ്പൂപ്പനടക്കമുള്ള ബന്ധുക്കള്‍ പറയുന്നു. ഇതോടെ, കേസില്‍ പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.  

വിശദമായ അന്വേഷണംവേണമെന്ന് അപ്പൂപ്പന്‍  

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. ശാസിച്ചാല്‍ പോലും പിണങ്ങിയിരിക്കുന്ന ശീലം മകള്‍ക്കില്ല. മൃതദേഹം കണ്ടെത്തിയ ആറു കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ല. തന്നോട് പറയാതെ ദേവനന്ദ എങ്ങും പോകില്ല. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതായി. അതിനാലാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന് സംശയിക്കുന്നത്. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്. അവളെ കാണാനില്ലെന്നു മനസ്സിലായതോടെ താന്‍ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാവരും ഓടിയെത്തി അന്വേഷണമാരംഭിച്ചു. സത്യാവസ്ഥ അറിയണമെന്നും ധന്യ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ കുടുംബാംഗങ്ങളോട് സംസാരിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുടവട്ടൂര്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളായ പൊന്നു എന്ന ദേവനന്ദയെ അമ്മയുടെ വീടായ പള്ളിമണ്ണിലെ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ നിന്ന് കാണാതാകുന്നത്. ഈ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ നിന്ന് തൊട്ടടുത്ത ദിവസം രാവിലെ 7.35ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ആറ്റിലെ തടയണയ്‌ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തലമുടി കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് 500 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സ്ഥലംവരെ ദേവനന്ദ എങ്ങനെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: kollam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ; പുലർച്ചെ കുടുങ്ങിയ പുലിയെ ഉൾവനത്തിലേക്ക് കൊണ്ടുപോകും

ആക്രമണങ്ങളില്‍ പ്രതികരിച്ചില്ല; അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ നിര്‍ത്തി

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

ബിഎംഎസ് 70-ാം വാര്‍ഷികാഘോഷ സമാപനം ജൂലൈ 23ന്

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

ആക്‌സിയം- 4 ദൗത്യത്തിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍- 9 നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ബഹിരാകാശത്തേക്ക് 
പറന്നുയരുന്നു

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 ബഹിരാകാശത്തേക്ക്

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

ആർ‌ഐ‌സി ത്രികക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും ; ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies