Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ഇടതു-വലതു മുന്നണികളില്‍ തര്‍ക്കം അവസാനിക്കുന്നില്ല

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു. സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സീറ്റു മോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അല്ലാത്ത പക്ഷം റിബല്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:35 am IST
in Kerala

ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലി ഇടതു-വലതു മുന്നണികളില്‍ തര്‍ക്കം തുടരുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും അവകാശവാദം ഉന്നയിക്കുന്നതാണ് പ്രതിസന്ധി.  ഇടതു മുന്നണിയില്‍ എന്‍സിപിയില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കലഹം തുടരുന്നു.  

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു. സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സീറ്റു മോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അല്ലാത്ത പക്ഷം റിബല്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

അരഡസനിലേറെ നേതാക്കളാണ് അവകാശവാദവുമായി കോണ്‍ഗ്രസിലുള്ളത്. കേരള കോണ്‍ഗ്രസിന്റെ സീറ്റായ ഇവിടെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറായിട്ടില്ല. സീറ്റുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തില്‍ രണ്ടു വിഭാഗങ്ങളും ഉറച്ചു നില്‍ക്കുന്നു. ജോസഫ് പക്ഷം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. ജോസ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍, ഇവരില്‍ ആരു മത്സരിച്ചാലും തോല്‍ക്കുമെന്നാണ് പാലാ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചതെന്ന വാദമുയര്‍ത്തിയാണ് സീറ്റ് മോഹികള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത്.  

ജോസഫ്-ജോസ് പക്ഷം നേതാക്കളുമായി യുഡിഎഫ് നേതൃത്വം നടത്താനിരുന്ന ചര്‍ച്ച മുസ്ലിംലീഗിന്റെ അസൗകര്യം മൂലം  അടുത്തയാഴ്ചത്തേക്ക് മാറ്റി.  എന്നാല്‍ ഇരു വിഭാഗങ്ങളേയും അനുനയിപ്പിച്ച് എങ്ങനെ സീറ്റ് ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിനു മുന്നിലുള്ള വെല്ലുവിളി. മണ്ഡലത്തില്‍ പേരിന് പോലും മുസ്ലിംലീഗ് ഇല്ലെങ്കിലും ലീഗ് നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.  

സിറ്റിങ് സീറ്റ് എന്‍സിപിക്ക് തന്നെയാണെന്ന് ഇടതുമുന്നണിയില്‍ ധാരണയായിരുന്നു. എന്നാല്‍, എന്‍സിപിയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത ശക്തം. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്നും, പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്നും രണ്ട് അഭിപ്രായമാണ് പാര്‍ട്ടിയിലുള്ളത്. തോമസ് ചാണ്ടിയുടെ കുടുംബം രേഖാമൂലം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചാണ്ടിയുടെ സഹോദരന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സിപിഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.  

എന്‍ഡിഎയില്‍ ബിഡിജെഎസ് ആണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുഭാഷ് വാസു 33,000 ഓളം വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്തവണയും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കി. അതിനിടെ ഈഴവ സമുദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഇടതുപക്ഷത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  കുട്ടനാട് നിയോജകമണ്ഡലം ഒരു പ്രത്യേക മതവിഭാഗത്തിന് തീറെഴുതുന്ന ഇടതു-വലതു മുന്നണികളുടെ നിലപാടിനെതിരെയുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.