Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെടിയുണ്ടകള്‍ ഇടതു-ജിഹാദി തീവ്രവാദികളുടെയെന്ന് സംശയം, രണ്ടെണ്ണം ചൈനീസ് നിര്‍മിതം

തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി തെരഞ്ഞെടുത്തത് കിഴക്കന്‍മേഖലയായിരുന്നു.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Feb 25, 2020, 09:48 am IST
in Kollam

കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ മാവോയിസ്റ്റ്-ജിഹാദി ഭീകര സംഘത്തിന്റേതാകാമെന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരം-നാഗര്‍കോവില്‍-തെങ്കാശി ജില്ലകളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് മതതീവ്രവാദസംഘടനകളും മാവോയിസ്റ്റ് സംഘടനകളും പരിശീലനം നടത്തുന്നത്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

 കണ്ടെടുത്ത 14 വെടിയുണ്ടകളില്‍ രണ്ടെണ്ണം ചൈനീസ് നിര്‍മിതമാണെന്ന് മിലിറ്ററി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. 14 ഉണ്ടകളും പാക് നിര്‍മിതമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്.  നീളംകുറഞ്ഞ രണ്ട് ഉണ്ടകള്‍ ചൈനീസ് നിര്‍മിതമാണെന്ന് സ്ഥിരീകരിച്ചു. ചൈനീസ് ഉണ്ടകളില്‍ പ്രത്യേക രേഖപ്പെടുത്തലുകളില്ല. എന്നാല്‍ 14ണ്ടഉണ്ടകളുടെയും പ്രഹരശേഷി ഒരുപോലെയാണ്. വെടിയേല്‍ക്കുന്ന ഭാഗം ചിന്നഭിന്നമാകും. ഇവയ്‌ക്ക് മാരകപ്രഹരശേഷിയുണ്ട്.

തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി തെരഞ്ഞെടുത്തത് കിഴക്കന്‍മേഖലയായിരുന്നു. 

തമിഴ്‌നാട്ടിലെ ആംബുലന്‍സുകള്‍ ചെങ്കോട്ട, തെന്മല, കുളത്തൂപ്പുഴ വഴി പോകുന്നത് എങ്ങോട്ടാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. കുളത്തൂപ്പുഴയില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന കോഴിഫാമുകളും ഇവിടങ്ങളില്‍ അസമയങ്ങളില്‍ വന്നുപോകുന്ന വാഹനങ്ങളും പരിശോധിക്കാറില്ല. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള അമ്പതോളം പൂവ്, പാല്‍ വാഹനങ്ങള്‍ ദിനംപ്രതി  കിഴക്കന്‍ മേഖലയില്‍ വന്നുപോകുന്നുണ്ട്. അവയും പരിശോധിക്കാറില്ല. 

കിഴക്കന്‍ കാടുകളില്‍ ഒളിവില്‍ക്കഴിയുകയും പരിശീലനം നടത്തുകയും ചെയ്യുന്ന മാവോയിസ്റ്റ്-ജിഹാദി അച്ചുതണ്ടിന്റെ മുന്നറിയിപ്പുകളാണ് വലിച്ചെറിഞ്ഞ വെടിയുണ്ടകളെന്നാണ് പ്രാഥമിക അനുമാനം. അതിനിടെ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.

Tags: വെടിയുണ്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർ‌ഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

India

ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്‌പ് : സംഭവം ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍

Kerala

വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

India

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളും

India

ബീഹാര്‍ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; അമിത് ഷായുടെ സന്ദര്‍ശനം ഇന്ന്, നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.