Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടിയേരിയുടെ കാലത്തും തോക്ക് മോഷണം; തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നു കാണാതായത് പിസ്റ്റള്‍; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി

പത്ത് വര്‍ഷം പിന്നിടുമ്പോഴും തോക്ക് കടത്തിയത് ആരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പോലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് നടപടി ഒതുക്കി

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Feb 18, 2020, 03:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും പോലീസില്‍ ആയുധ മോഷണം. 2009ല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ഉഗ്രപ്രഹര ശേഷിയുള്ള 9 എംഎം വിഭാഗത്തില്‍പ്പെടുന്ന പിസ്റ്റള്‍ മോഷണം പോയത്.  

പത്ത് വര്‍ഷം പിന്നിടുമ്പോഴും തോക്ക് കടത്തിയത് ആരെന്ന്  കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പോലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് നടപടി ഒതുക്കി.  

വെടിയുണ്ടകള്‍ മോഷണം പോകുന്നത് സാധാരണ സംഭവമാണെന്നും തന്റെ കാലത്തും ഇത് സംഭവിച്ചിട്ടുണ്ടെന്നും നിസാരവല്‍ക്കരിച്ച കോടിയേരി ബാലകൃഷ്ണന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. ആഭ്യന്തര മന്ത്രി നേരിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തത്.  

പോലീസിന് തോക്കുകളും തിരകളും നല്‍കുന്നത് കൃത്യമായ കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് പോലീസ് തോക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പരിശീലനത്തിനാണ്. പരിശീലനത്തിന് നല്‍കുന്ന തോക്ക്, തിരകള്‍, തിരികെ ലഭിച്ച തിരകള്‍, കാലികെയ്‌സുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കുകള്‍ സൂക്ഷിക്കുന്നത്. കണക്കുകളില്‍ വ്യത്യാസം ഉണ്ടായാല്‍ അത് കൃത്യമാകുന്നത് വരെ പരിശോധന നടത്തും. എണ്ണത്തില്‍ കുറവ് സംഭവിച്ചാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടിയിലെത്തിയായിരിക്കും കാര്യങ്ങള്‍ അവസാനിക്കുന്നത്.  

ഐപിഎസ് ട്രെയിനികള്‍ എത്തുമ്പോള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ മറികടന്ന് കൂടുതല്‍ റൗണ്ട് തിരകള്‍ ഉപയോഗിക്കാറുള്ളത്. അധികമായി ഉപയോഗിക്കുന്ന തിരകളുടെ വിവരങ്ങള്‍ ഐപിഎസ് ട്രെയിനികള്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേകം രേഖപ്പെടുത്തും. തിരകളുടെ കണക്കെടുപ്പില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. അത് 50-100 എണ്ണത്തില്‍ കൂടാറില്ല. എന്നാല്‍ 12,000 എന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്നാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവർണ്ണ ക്ഷേത്രത്തിന് നേരെ പാക് സൈന്യം പ്രയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ ഗണ്ണർമാർ പരാജയപ്പെടുത്തി : വെളിപ്പെടുത്തലുമായി സൈന്യം  

Kerala

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ദളിത് സ്ത്രീയ്‌ക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര പീഡനം; മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ല

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

World

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

World

പാകിസ്ഥാന് നിബന്ധനകളുമായി ഐഎംഎഫ്; വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം

പുതിയ വാര്‍ത്തകള്‍

ചൈന വിട്ടൊരു കളിയില്ല ! ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു ; സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം: ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല

പാകിസ്ഥാന് വേണ്ടി ചാരപ്പണി, ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറി: യുപിയിൽ യുവാവ് അറസ്റ്റിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies