Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് പരിശീലന കേന്ദ്രത്തിന്റെ പേരിലും അഴിമതി

ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ് അക്കാദമിയിലെ കെഎപി-ഒന്നാം ബറ്റാലിയന്റെ സ്ഥലം ഐപിആര്‍ടിസി സെന്ററിനായി നല്‍കി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായാണ് 3.5 കോടി അനുവദിച്ചത്. പരിശീലനത്തിനായി 750 ട്രെയിനികളും എത്തി. എന്നാല്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത് ആരംഭിച്ച പോലീസ് ബാരക്ക് കെട്ടിടത്തിലാണ് ട്രെയിനികളെ താമസിപ്പിച്ചിട്ടുള്ളത്

അനീഷ് അയിലം by അനീഷ് അയിലം
Feb 18, 2020, 11:58 am IST
in Kerala

തിരുവനന്തപുരം: പോലീസിന്റെ പരിശീലനത്തിന് പുതുതായി രൂപപ്പെടുത്തിയ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റര്‍(ഐപിആര്‍ടിസി)ന്റെ പേരിലും അഴിമതി. ഇന്നലെ തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്ത ട്രെയിനിങ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്  അനുവദിച്ച 3.5കോടി രൂപയില്‍ ആകെ വാങ്ങിയത് 650 കട്ടിലുകള്‍ മാത്രം.  

ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ് അക്കാദമിയിലെ കെഎപി-ഒന്നാം ബറ്റാലിയന്റെ സ്ഥലം ഐപിആര്‍ടിസി സെന്ററിനായി നല്‍കി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായാണ് 3.5 കോടി അനുവദിച്ചത്. പരിശീലനത്തിനായി 750 ട്രെയിനികളും എത്തി. എന്നാല്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത്  ആരംഭിച്ച പോലീസ് ബാരക്ക് കെട്ടിടത്തിലാണ് ട്രെയിനികളെ താമസിപ്പിച്ചിട്ടുള്ളത്. ഇടുങ്ങിയ മുറികളുള്ള കെട്ടിടത്തില്‍ ഫാന്‍പോലും ഇല്ല. കുറച്ച് ട്രെയിനികള്‍ക്ക് സമീപത്തെ എആര്‍ ക്യാമ്പിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഐപിആര്‍ടിസി സെന്ററിലേക്കായി ആകെ ചെയ്തത് റബ്കോയില്‍നിന്നും വനം വകുപ്പില്‍ നിന്നും 650 തടിക്കട്ടിലുകള്‍ വാങ്ങിയത് മാത്രമാണ്. ഇവ നിലവാരമില്ലാത്തവയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനം പോലും ഇല്ലാത്തതാണ് കെട്ടിടം. പുറത്തെ ഏതാനും ചില ശുചിമുറികള്‍ നന്നാക്കിയത് മാത്രമാണ് ഐപിആര്‍ടി സെന്ററിനായി നടത്തിയ അടിസ്ഥാന സൗകര്യം വികസനം. ട്രെയിനിങ്ങിനായി വരുന്ന പോലീസ് ട്രെയിനികളുടെ അടിസസ്ഥാന സൗകര്യം ഒരുക്കാന്‍ വേണ്ടി ഉള്ള ഫണ്ട് വകമാറ്റി അക്കാദമിയിലെ തിങ്ക് ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചു എന്നും ആരോപണമുണ്ട്.

Tags: കേരള പോലീസ്അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.