Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാചക വാതക വില: പ്രചരിപ്പിക്കുന്നത് കള്ളം

മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്

Janmabhumi Online by Janmabhumi Online
Feb 15, 2020, 09:09 am IST
in Fact Check
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്.  

പാചക വാതക വില 144 രൂപ കൂട്ടി. അതിനൊപ്പം പാചക വാതക സബ്‌സിഡി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ വര്‍ധന ഏഴു രൂപ മാത്രമായി. 137 രൂപ കൂട്ടിയ സബ്‌സിഡിയായി അക്കൗണ്ടില്‍ മടക്കി ലഭിക്കും. ഇതുവരെ  154 രൂപ സബ്‌സിഡിയായിരുന്നത് ഇരട്ടിയോളമെത്തി 292 രൂപയാക്കി. ഇതു മറച്ചുവച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.

അതായത് കൂട്ടിയ വിലയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം 144 രൂപയില്‍ 137 രൂപയടക്കം 292 രൂപ  സബ്‌സിഡിയായി മടക്കി നല്‍കുകയാണ് എണ്ണക്കമ്പനികള്‍.  

തുക കൂട്ടാതിരുന്നാല്‍ പോരെ?  

കൂട്ടിയ തുക സബ്‌സിഡിയായി  തിരികെ നല്‍കുന്നുണ്ടെങ്കില്‍ കൂട്ടി വാങ്ങാതിരുന്നാല്‍ പോരേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:  

പാചക വാതകത്തിന്റെ എന്നല്ല, ഏതു വസ്തുവിന്റെയും വിലകൂട്ടിയാല്‍ അത് എല്ലാ വിഭാഗത്തിനും ബാധകമാണ്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവര്‍ക്ക് അത് മടക്കി നല്‍കും. സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മടക്കി നല്‍കുകയുമില്ല. എല്ലാത്തിനും കൃത്യമായ രേഖകളും വേണം.  

മുമ്പ് ഇത്തരം സബ്‌സിഡികള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നിരുന്നത്. ഇപ്പോള്‍ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതായി, ബിപിസിഎല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സബ്‌സിഡി അര്‍ഹതയുളള ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. അതു സംബന്ധിച്ച രേഖകളും മറ്റും പരിശോധിച്ച്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിലൂടെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി ഇപ്പോള്‍ ലഭിക്കുന്നത്. 2008ല്‍ നിലവില്‍വന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരമാണ് ഇത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

Varadyam

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

India

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍
Varadyam

വിഭജനാന്തരം ഒരു ജീവിതം

Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി: മഴവില്‍കുളിരഴകുവിടര്‍ത്തി സംഗീതനൃത്ത നിശ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച്  ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

ഇന്ത്യ പതറില്ല, മറക്കില്ല ; മോദിജീ , നിങ്ങളുടെ ധൈര്യം ഞങ്ങൾക്ക് പ്രചോദനമായി ; നരേന്ദ്രമോദിക്ക് കത്തെഴുതി നടൻ സുദീപ്

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies