Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിഎഎയെ പിന്തുണച്ച് അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ പ്രവാസികള്‍, ‘പുറത്താക്കലല്ല, ഉള്‍ക്കൊള്ളലാണ് സിഎഎ’

Janmabhumi Online by Janmabhumi Online
Jan 30, 2020, 02:03 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

അറ്റ്‌ലാന്റാ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ വംശജര്‍ റാലി നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ പതാകകള്‍ പിടിച്ചുകൊണ്ട് നടത്തിയ റാലിയില്‍ ‘ഭാരത് മാതാ കി ജയ്’യും , വന്ദേമാതരവും മുഴങ്ങി.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഹിന്ദി തുടങ്ങി  ഇന്ത്യന്‍ ഭാഷകളില്‍ മുദ്രാവാക്യവും വിളിച്ചു.  പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം. നല്‍കലാണ് സിഎഎ, ‘പുറത്താക്കലല്ല, ഉള്‍ക്കൊള്ളലാണ് സിഎഎ’ തുടങ്ങിയ പ്ലാക്കാര്‍ഡുകളും പോസ്റ്ററുകളും പ്രകടനക്കാര്‍  പിടിച്ചിരുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റാലി.

തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യാ- വിരുദ്ധ സംഘടനകളുടേയും മാധ്യമങ്ങളുടേയും കാപഠ്യം തുറന്നു കാട്ടാന്‍ റാലിക്ക് കഴിഞ്ഞതായി സംഘാടകരില്‍ ഒരാളായ രാജീവ് മേനോന്‍ പറഞ്ഞു. നിയമത്തെക്കുറിച്ച്  ജനകീയ ചര്‍ച്ചയക്ക് തയ്യാറാകാതെ ചില സംഘടനകള്‍ നുണപ്രചരണം നടത്തുകയാണ്. ജന്മനാട്ടില്‍ നിന്ന് പീഡനമേറ്റ് ഓടിയെത്തിയവരെ സംരക്ഷിക്കുകയാണ് ഭാരത സര്‍ക്കാര്‍ ചെയ്തത്. സിഎഎയ്‌ക്കെതിരെ വാചാലമാകുന്നവര്‍ പാലായനം ചെയ്യപ്പെട്ടവരുടെ ദുരിതത്തെ കണ്ടില്ലന്ന് നടിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും  വെല്ലുവിളി നേരിടുമ്പോള്‍ പ്രതിരോധിക്കേണ്ട ബാധ്യതയുള്ളതിനാലാണ് പ്രകടനത്തിനെത്തിയതെന്നും രാജീവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ വംശഹത്യ, ഫാസിസത്തിന്റെ അടയാളം എന്നൊക്കെ വിളിക്കുന്നത്. യഥാര്‍ത്ഥ വംശഹത്യകളില്‍ കൊല്ലപ്പെട്ട ഇരകളുടെ ഓര്‍മ്മകളെ അപമാനമാനിക്കലാണെന്ന് റാലിയില്‍ പങ്കെടുത്ത സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഹോളോകോസ്റ്റ്, പോള്‍ പോട്ട്, ഇഡി അമിന്‍ തുടങ്ങിയ സ്വേച്ഛാധിപതികളുടെയും ബോസ്‌നിയയിലെ വംശീയ ഉന്മൂലനത്തേയും റവാണ്ടയിലെ വംശഹത്യയും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്  അഭയം നല്‍കുന്ന ഒരു നിയമവുമായി താരതമ്യം ചെയ്യുന്നത് ചരിത്രം അറിയില്ലത്തവരാണ്.  അല്ലെങ്കില്‍ പ്രകോപനപരമായ പദങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നം ഉണ്ടാക്കാനാണ്.  എന്തായാലും ഗൗരവമായി കാണാനാവില്ല – സിഎഎ എതിര്‍ക്കുന്നവരെ ഉദ്ദേശിച്ച് സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

റാലിയില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തു ചേര്‍ന്നു. ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച ശേഷമാണ് റാലി സമാപിച്ചത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം ഇത്തരത്തിൽ തയ്യാറാക്കി കുടിക്കൂ

Health

കൊളസ്ട്രോള്‍ അകറ്റാൻ പുളിഞ്ചിക്കായ

Samskriti

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

Kerala

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies