Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതതീവ്രവാദികളുടെ മുന്നില്‍ മുട്ടിടിച്ച് ഡിസിബുക്കും സച്ചിദാനന്ദനും; ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിനെതിരെയുള്ള തിട്ടൂരം അംഗീകരിച്ചു; പരിപാടികളില്‍ മാറ്റം വരുത്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 15, 2020, 02:35 pm IST
in Kerala

കോഴിക്കോട്: ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍, ഡിസി ബുക്ക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് തുടങ്ങാനിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍  വിവാദത്തിലേക്ക്. അവസാന നിമിഷം എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാല്‍ പരിപാടികളില്‍ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതു എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാലാണെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ തുറന്നു സമ്മതിച്ചതോടെയാണ് ഫെസ്റ്റിവെല്‍ വിവാദത്തിലായത്. 

മത ജീവിതം മതരഹിത ജീവിതം എന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് നാടകകലാകാരന്‍ റഫീഖ് മംഗലശ്ശേരി, ജസ്ല മാടശ്ശേരി എന്നിവര്‍ വ്യക്തമാക്കിയതോടെയാണ് സംഘാടക സമിതി മത വര്‍ഗീയ സംഘടനകള്‍ക്ക് കീഴടങ്ങിയ വിവരം പുറത്തായത്. മതമൗലികവാദ സംഘടനകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നതോടെയാണ് ഉള്ളടക്കത്തില്‍ സംഘാടകര്‍ മാറ്റം വരുത്തിയത്. പരിപാടിയില്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, മുഹമ്മദ് ശമീം എന്നിവരെ ഉള്‍പ്പെടുത്തിയതോടെയാണ് റഫീഖ് മംഗലശ്ശേരി സംവാദത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.

കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച്, ഹിന്ദു മതത്തില്‍ നിന്നൊന്ന്, ക്രിസ്തുമതത്തില്‍ നിന്നൊന്ന്, ഇസ്ലാം മതത്തില്‍നിന്നൊന്ന് എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു വെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

 ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട്, ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാന്‍ കിനാലൂരിനേയും ഉള്‍പ്പെടുത്തിക്കൊണ്ട് ‘മത ജീവിതത്തില്‍ നിന്ന് മതരഹിര ജീവിതത്തിലേക്ക് ‘ എന്ന സെഷന്‍ ‘മത ജീവിതം മതരഹിത ജീവിതം’ എന്ന്  പേര്  മാറ്റിക്കൊണ്ട് പുതിയ പോസ്റ്റര്‍ ഇറക്കുകയാണ്  ഡിസിയും ഫെസ്റ്റിവല്‍ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും സച്ചിദാനന്ദനില്‍ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ  നമ്മള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും റഫീഖ് ആഞ്ഞടിച്ചു.

മുസ്ലീം തീവ്രവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ച  എന്റെ  ‘കിതാബ് ‘ നാടകത്തെ  പിന്തുണച്ച്  ഒപ്പിടുകയും, ഒപ്പിട്ട  മഷി ഉണങ്ങുന്നതിന് മുന്‍പ് പിന്‍വലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദന്‍. സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി, അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍  അച്ചടിക്കാന്‍ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ ചിലപ്പോള്‍ ഞാന്‍ ഈ  പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാമെന്നും റഫീഖ് കുറ്റപ്പെടുത്തുന്നു. ‘ബാലന്‍സ് ‘ കുറവാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പരിപാടിയില്‍ മാറ്റം വരുത്തിയതെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.