Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിതാവും പുത്രനും

പി.കെ. രവി by പി.കെ. രവി
Jan 12, 2020, 06:54 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

അയല്‍വക്കത്തെ ചെറുപ്പക്കാരന്റെ ദയനീയമായ കരച്ചില്‍ കേട്ടാണ് ഞാനും ഭാര്യയും ഓടിയെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ പരിക്കുകളുമായി മകന്‍ കരയുന്നു. അമ്മയും ശോകഭാവത്തിലാണ്. അച്ഛന്‍ ഇടതുകണ്ണില്‍ കൈ അമര്‍ത്തി നില്‍ക്കുന്നു. അമര്‍ത്തിയിരിക്കുന്ന കയ്യില്‍ക്കൂടി ചോരയും ഒലിക്കുന്നുണ്ട്. ചോര എവിടെനിന്നാണ് എന്ന് പരിശോധിച്ചപ്പോള്‍  കണ്‍പോളകളിലേറ്റ മുറിവില്‍നിന്നാണ് എന്ന് മനസ്സിലായി. ആെകപ്പാടെ പന്തികേട് തോന്നിയ ഞാന്‍ കാര്യം തിരക്കി. അമ്മയും അച്ഛനും മകനും നല്ലവരായ അയല്‍ക്കാര്‍. എന്നിട്ടും ഇതെന്തു പറ്റി?

മകന്‍ എന്തോ ചെറിയ കുസൃതി ഒപ്പിച്ചു. അച്ഛന് ദേഷ്യം സഹിച്ചില്ല. മകനെ ശിക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. കയ്യോങ്ങിയപ്പോള്‍ അമ്മ ഒരു വടിയെടുത്തു കൊടുത്തു. അച്ഛന്‍ വടിപ്രയോഗം ശരിക്കും നടത്തി. ഒരു വടി, രണ്ടാമത്തെ വടി, മൂന്നാമത്തെ വടിയും ഉപയോഗിച്ച് അച്ഛന്‍ വിഷമിച്ചു. മൂന്നാമത്തെ വടിയുടെ പ്രയോഗത്തില്‍ വടി ഒടിഞ്ഞ് ഒരു കഷണം അച്ഛന്റെ കണ്ണില്‍ കൊണ്ടുണ്ടായ പരിക്കുമൂലമാണ് കണ്‍പോളകളില്‍നിന്നും ചോര വന്നത്. ഇത്രയും പരിക്ക് പറ്റിയെങ്കിലും അച്ഛന്റെ മര്‍ദ്ദനമേറ്റു വാങ്ങിയതല്ലാതെ അച്ഛനെക്കാള്‍ ആരോഗ്യവാനായ ആ മകന്‍ അച്ഛനെ പ്രതിരോധിക്കുകയോ അച്ഛന്റെ നേരെ കയ്യുയര്‍ത്തുകയോ ഉണ്ടായില്ല. എന്നാല്‍ വടിക്കമ്പുകൊണ്ട് അച്ഛന് പരിക്കേറ്റതുകൊണ്ടാണ് അമ്മേ അയ്യോ അച്ഛന്റെ കണ്ണില്‍ കമ്പുകൊണ്ട് ചോര വരുന്നേ എന്ന് ഒച്ചത്തില്‍ കരഞ്ഞത്. ഇതുകണ്ട് അലിവുതോന്നിയ ഞാനും ഭാര്യയും കൂടി അച്ഛനെ ശാസിക്കുകയും മകനെ സമാധാനിപ്പിക്കുകയും അടികൊണ്ട പാടുകളില്‍ തേലാടുകയും ചെയ്തപ്പോള്‍ മകന്‍ പറയുകയാണ്: ”സാരമില്ല അച്ഛന്‍ എന്നെ തല്ലിയത് ഞങ്ങള്‍ അച്ഛനും മകനുമായതുകൊണ്ടല്ലേ? എന്റെ തെറ്റ് എനിക്ക് മനസ്സിലാകുകയും ചെയ്തു.” അച്ഛന്‍ പറയുകയാണ്: ”എന്റെ ജീവന്റെ ഭാഗമാണ് എന്റെ പൊന്നുമകന്‍. അവന്‍ പിഴച്ചുപോയാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല.”

മൂക്കിന് ഗുരുതരമായി പരിക്കേറ്റ അതേ മകനെയുംകൊണ്ട് ആശുപത്രിയിലെത്തിയ അച്ഛനും അമ്മയും മരവിപ്പിക്കുകപോലും ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയ രണ്ട് ഡോക്ടര്‍മാരും അതിശയം കൂറി. കാരണം പരിക്കു പറ്റിയപ്പോഴോ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍വച്ചോ, വേദനയെടുക്കുന്നുവെന്ന പരാതി ഉന്നയിക്കുകയോ, വേദനയുടെ ലക്ഷണം കാണിക്കുകയോ ഉണ്ടായില്ല. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചു. വേദന അറിയുന്ന സംവേദനശക്തി നഷ്ടപ്പെടുത്തിയ രീതിയില്‍ തലച്ചോറിന് എന്തെങ്കിലും വൈകല്യമുണ്ടോയെന്നായിരുന്നു അടുത്ത ആലോചന. ആശുപത്രിക്കിടക്കയില്‍ കിടന്ന സമയം ഡോക്ടര്‍ സാവധാനം ചോദിച്ചു. അപ്പോള്‍ മകന്‍ മറുപടി പറയുകയാണ്: ”ഡോക്ടര്‍ പരിക്കു പറ്റിയപ്പോഴും ആശുപത്രിയിലേക്കുള്ള യാത്രയിലും മുറിവ് തുന്നിക്കെട്ടിയപ്പോഴും എനിക്ക് അസഹനീയമായ വേദനയായിരുന്നു. ഞാന്‍ വേദന ഭാവിച്ചാല്‍ അച്ഛനും അമ്മയ്‌ക്കും സങ്കടമാകുമല്ലോ എന്ന് വിചാരിച്ചാണ് ചിരിച്ചുകൊണ്ട് എല്ലാം സഹിച്ചത്.”

ഇതുകേട്ട ഡോക്ടര്‍ തെല്ലുറക്കെത്തന്നെ പറഞ്ഞു: ”ഇതാണ് യഥാര്‍ത്ഥ പിതാവും പുത്രനും.”

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies