Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരോധനത്തെ മറികടക്കാന്‍ മറുവഴികള്‍; വിപിഎന്‍ വഴി അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 7, 2019, 11:57 am IST
in India

ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) എന്ന സമാന്തര അശ്ലീല വെബ്‌സൈറ്റുകളിലൂടെ ഉപയോഗം വര്‍ധിച്ചതായാണു റിപ്പോര്‍ട്ട്. തന്മൂലം ഈ വെബ്‌സൈറ്റുകളുടെ ഉപയോഗത്തില്‍ 400% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് വീണത്. അതിനുശേഷം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) അനുസരിച്ച് അശ്ലീല വെബ്‌സൈറ്റുകളുടെ ഉള്ളടക്കം അധാര്‍മികവും അശ്ലീലവുമാണെന്ന് അവര്‍ പറയുന്നു.

നിരോധനം നടപ്പിലാക്കിയ ശേഷം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ ഉള്‍പ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഈ അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കി. എന്നാല്‍ മറുവശത്ത് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനെ വിമര്‍ശിക്കുക മാത്രമല്ല, വെര്‍ച്വല്‍ പ്രൈവറ്റ്  നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍), പ്രോക്‌സികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെ നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും തുടങ്ങി.

മൊബൈലില്‍ വിപിഎന്‍ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ നിരോധിത അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് 405% വര്‍ദ്ധിച്ചു. ഇതിനുശേഷം, വിപിഎന്‍ വഴി അശ്ലീല വെബ്‌സൈറ്റുകള്‍  ആക്‌സസ് ചെയ്യുന്നവരുടെ എണ്ണം 57 ദശലക്ഷമായി വര്‍ദ്ധിച്ചതായി ലണ്ടന്‍ ആസ്ഥാനമായുള്ള വിപിഎന്‍ അവലോകന സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയില്‍ ഡൗണ്‍ലോഡ് ചെയ്ത വിപിഎന്‍ മൊബൈല്‍  ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.

നിരോധനം നടപ്പാക്കിയ ഉടന്‍ തന്നെ വിപിഎന്‍ തിരയലില്‍ പെട്ടെന്ന് കുതിച്ചു ചാട്ടം ഉണ്ടായതായി അവലോകന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോബറിനും 2018 ഡിസംബറിനുമിടയില്‍, മൊബൈല്‍ വിപിഎന്‍ ഡൗണ്‍ലോഡുകളുടെ എണ്ണം ശരാശരി പ്രതിമാസം 66% ആയി ഉയര്‍ന്നു.

ഇന്ത്യയിലെ മിക്ക വിപിഎന്‍ സേവനങ്ങളും സൗജന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കളുടെ ഡാറ്റ വിറ്റ് അവര്‍ പണം സമ്പാദിക്കുന്നു. രാജ്യത്തെ ഒരു കോടി പത്തു ലക്ഷം ഉപയോക്താക്കള്‍ സൗജന്യ ടര്‍ബോ വിപിഎന്‍ ഉപയോഗിക്കുന്നു. അതേസമയം, 70 ലക്ഷം ഉപയോക്താക്കള്‍ സോളോ വിപിഎന്‍, ഹോട്ട് സ്‌പോട്ട് ഷീല്‍ഡ് ഫ്രീ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. പണമടച്ചുള്ള സേവനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എക്‌സ്പ്രസ് വിപിഎന്‍ ഒരു കോടി എട്ട് ലക്ഷം ഉപയോക്താക്കളാണുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.