Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃപ്തിയും സംഘവുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, നടപടിയെടുക്കാതെ സര്‍ക്കാര്‍ ഭക്തരെ വഞ്ചിച്ചെന്ന് ശശികല ടീച്ചര്‍

ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്‌ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Nov 26, 2019, 01:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ച് വീണ്ടുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണെന്നും സംസ്ഥാന ഇന്റലിജന്‍സ് പരാജയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. 

ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്‌ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ അനുഭവിച്ചതാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. പുലര്‍ച്ചെ ഇവര്‍ വന്നപ്പോള്‍ വഴിയില്‍ വച്ച് ഒപ്പം കൂട്ടിയതല്ല. അത്തരം കാര്യങ്ങള്‍ ഇവിടുത്തെ ഇന്റലിജന്‍സിന് അറിയാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്ത് എന്തിനാണ്. കടലില്‍ തിരയെണ്ണാന്‍ പൊക്കൂടെയെന്നും ടീച്ചര്‍ ചോദിക്കുന്നു.

ബിന്ദു അമ്മിണി മന്ത്രി ബാലന്റെ ഓഫീസിലെത്തിയത് എന്തിനാണെന്ന് ബാലന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ ശശികല ടീച്ചര്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനക്കെതിരെയും ആഞ്ഞടിച്ചു. ഭക്തരോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ ആചാരലംഘനത്തിനെതിരെയുള്ള ചെയ്തികള്‍ കണ്ടാല്‍ വെറുതെ ഇരിക്കില്ല. അതുകൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ ആദ്യം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക അവരായിരിക്കുമെന്നും ജന്മഭൂമിയോട് സംസാരിക്കവെ ടീച്ചര്‍ വ്യക്തമാക്കി.

ആക്ടിവിസ്റ്റുകളെ പോലീസ് മടക്കി അയച്ചെ മതിയാകൂ. അവര്‍ മടങ്ങി പോയേ പറ്റൂ. ഭക്തരുടെ ആത്യന്തികമായ ആവശ്യം ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ കയറരുത് എന്നത് മാത്രമാണ്. പോലീസിന്റെ നടപടികള്‍ നടകമാകാതിരിക്കണമെന്നാണ് ആഗ്രഹം. ഇനിയും ഭക്തരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഇന്ന് നവംബര്‍ 26, ഭീകരര്‍ മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമിച്ച ദിവസം. അന്ന് മുംബൈയിലാണെങ്കില്‍ ഇന്ന് ശബരിമലയിലേക്കായിരുന്നു നുഴഞ്ഞുകറ്റത്തിന് ശ്രമം. ഇസ്ലാമിക ആരാധനാലയങ്ങളില്‍ കയറാന്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവിടെ വിശ്വാസം മാത്രമാണ് ആധാരം. അവിടെ വിശ്വാസത്തിന്റെ ആചാരം സംരക്ഷിക്കുന്നതിന് ഈ മാവോവാദികള്‍ക്കും മറ്റുള്ളവര്‍ക്കും ആക്ഷേപമില്ലെങ്കില്‍ ശബരിമലയില്‍ മാത്രമെന്താണ് ഇവര്‍ വരുമെന്ന് ശഠിക്കുന്നത്. വിശ്വാസം മാത്രം അനുശാസിച്ചിട്ടും, നിയമത്തിന്റെ ഒരു പ്രതിബന്ധവുമില്ലാഞ്ഞിട്ടും ഇസ്ലാമിക ആരാധനാലയങ്ങളില്‍ മാത്രം എന്തുകൊണ്ട് ഇത്തരക്കാര്‍ കടന്നുകയറ്റം നടത്തുന്നില്ല. അപ്പോള്‍ ഇത്തരക്കാരുടെ ലക്ഷ്യം ഭരണഘടനയോട് കൂറു പുലര്‍ത്തുകയോ, സ്ത്രീസമത്വമോ ഒന്നുമല്ല. ഹിന്ദു വിരുദ്ധത ഒന്നു കൊണ്ട് മാത്രമാണ് ഇത്തരം ചെയ്തികള്‍ക്ക് ഇവര്‍ മുതിരുന്നതെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

Kerala

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

Kerala

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies