Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്രതനിഷ്ഠയുടെ ഫലപ്രാപ്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 18, 2019, 03:28 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കുളിക്കാന്‍ മുങ്ങുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, കിടക്കുന്നതിന് മുമ്പെല്ലാം   മൂന്നു തവണ ശരണംവിളി നിര്‍ബന്ധം. ക്ഷേത്രനടയില്‍ ചെന്നാല്‍ അവിടെ പ്രതിഷ്ഠ ഏതായാലും ഒരേയൊരു നാമജപമേയുള്ളൂ’സ്വാമിയേ ശരണമയ്യപ്പാ’. സര്‍വം സ്വാമിമയം. സ്വാമി എന്നാല്‍ സാക്ഷാല്‍ ബ്രഹ്മം തന്നെ. ഈ സങ്കല്‍പത്തിന് ജാതി, മത, ലിംഗ, പ്രായഭേദങ്ങളില്ല. പതിനെട്ടു പടികള്‍ കയറി എത്തുമ്പോള്‍അറിയുന്നു അത്  നീ തന്നെ ( തത് ത്വം അസി) .  

നീ ആരെയാണോ  അന്വേഷിച്ച് കഠിന തപസ്സനുഷ്ഠിച്ച് ഇവിടെ എത്തിയത്, ആ സങ്കല്‍പം നീ തന്നെയെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം. അതു തന്നെയാണ് വ്രതനിഷ്ഠയുടെ ഫലപ്രാപ്തി. സമൂഹം സ്വയം ഉണ്ടാക്കിയെടുത്തതാണ് മണ്ഡലവ്രതവും ശബരിമല യാത്രയും. എന്തുകൊണ്ടിങ്ങനെ വികസിച്ചു വന്നു എന്ന് കൂലംകഷമായി പഠിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും. സനാതന ധര്‍മം എന്നും ഇങ്ങനെയാണ്. ഏതെങ്കിലും ഒരു വ്യക്തിയെക്കൊണ്ടല്ല അത് സാധ്യമായത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പകരം പ്രപഞ്ചപുരുഷന്‍ സമാനമായ രീതിയില്‍ സങ്കല്‍പങ്ങള്‍ക്ക് രൂപംകൊടുക്കുന്നു എന്നേ അതേക്കുറിച്ച് പറയാനൊക്കൂ. 

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ മഠങ്ങളും മന്ദിരങ്ങളും സ്ഥാപനങ്ങളും അതിന്റെ സ്ഥാപകരായി ഗുരുക്കന്മാരും കേരളത്തില്‍ പൊതുവേ ഇല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങി പല ആശ്രമങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതല്ല കേരളത്തിനു പുറത്തുള്ള സ്ഥിതി. ഗുരുകുലങ്ങളും മഠങ്ങളും ധാരാളം. കേരളത്തില്‍ അത്തരം സമ്പ്രദായങ്ങള്‍ക്ക് സമാനമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നു പറയാം. അങ്ങനെ ഇല്ലാതിരുന്നതിന്റെ കുറവുകള്‍,ബോധ്യപ്പെട്ടതുകൊണ്ടാവാം ‘ഗുരുസ്വാമി ‘സങ്കല്‍പം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാപകമായത്. അവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയാത്രയെന്ന ആത്മീയയാത്ര ഓരോ വര്‍ഷവും നടക്കുന്നത്. 

അതിനൊരു ചിട്ടയും താളവുമുണ്ടായി. അതിനെ കലാപരമായ അനുഭവമായിട്ടും അവര്‍ വളര്‍ത്തിയെടുത്തു. മറ്റേതൊരു ആഘോഷവും പോലെ ശബരിമല യാത്രയ്‌ക്കുള്ള തയാറെടുപ്പുകളും, കെട്ടുനിറയും,അയ്യപ്പന്‍ വിളക്കും, വിളക്കുസദ്യകളും, ശാസ്താംപാട്ടും, കുമ്മിപ്പാട്ടും, എതിരേല്‍പ്പെന്ന ആഘോഷപരമായ ചടങ്ങുകളും അയ്യപ്പനും വാവരും തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ പറയുന്ന ചടങ്ങുകളും ഇങ്ങനെ എത്രയോ അനുബന്ധകാര്യങ്ങളെ കൂട്ടിയിണക്കിയാണ്. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍തമ്മിലും  ‘തത്വമസി’പൊരുളില്‍ ഉരുകി ഒന്നാകാനുള്ള ത്വര കേരളീയ സമൂഹത്തില്‍ വളര്‍ന്നു വന്നു.

                                                                                         (അവസാനഭാഗം നാളെ)

                                                                                                                          9496281416

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

India

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

ലക്ഷ്യത്തില്‍ പതിക്കുന്നവികസന റോക്കറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies