Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷാദമുഖവുമായി അദിതീദേവി

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 23, 2019, 02:36 am IST
in Samskriti

കശ്യപമഹര്‍ഷി കുറച്ചു കാലം തപസ്സിലായിരുന്നു. തപസ്സു കഴിഞ്ഞെത്തിയ മഹര്‍ഷിയുടെ മുന്നിലേക്ക് ദേവമാതാവായ അദിതി എത്തി. അദിതിയുടെ മുഖം ഏറെ മ്ലാനമായിരുന്നു.  

അദിതിയുടെ മുഖത്തെ വിഷാദ കാരണം തിരിച്ചറിയാനാകാതെ കശ്യപനും വിഷമിച്ചു. കാര്യമന്വേഷിച്ച് വിഷാദത്തിനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി വിലയിരുത്തി. വിഷമങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? 

ഭദ്രേ, ലോകത്ത് വിപ്രന്മാര്‍ക്ക് അഭദ്രമായി എന്തെങ്കിലും സംഭവിച്ചുവോ? ധര്‍മഹാനി വല്ലതും നേരിട്ടുവോ?  ഏതെങ്കിലും ഗൃഹത്തിലോ, കുടുംബിനികളിലോ അരുതാത്തതു വല്ലതും സംഭവിച്ചുവോ?  ആദി പുരുഷാര്‍ഥങ്ങളായ ധര്‍മ,അര്‍ഥ, കാമങ്ങളുടെ ആചരണത്തിന് വീഴ്ച സംഭവിച്ചുവോ? അതിഥി സല്‍ക്കാരത്തിന് ഭംഗം നേരിട്ടുവോ? 

‘അപ്യഗ്നയസ്സുവേലായാം 

ന ഹുതാ ഹവിഷാ സതി

ത്വയോദ്വിഗ്നധിയാ ഭദ്രേ, 

പ്രോഷിതേ മയി കര്‍ഹിചിത്’ 

ഹേ, ഭദ്രേ, വേണ്ട സമയത്തു തന്നെ നിനക്ക്, അഗ്നിഹോത്രം നടത്താന്‍ സാധ്യമായില്ലേ? ഞാന്‍ ആശ്രമത്തിലില്ലാതിരുന്നപ്പോള്‍ നിന്നാല്‍ അഗ്നിഹോത്രം നടത്താന്‍ യാതൊരു വിധ തടസ്സവുമുണ്ടായില്ലോ? ( സ്ത്രീകള്‍ക്ക് അഗ്നിഹോത്രം നടത്താന്‍ തടസ്സങ്ങളൊന്നുമില്ല എന്ന് സൂചന). ഭവതിയുടെ പുത്രന്മാരെല്ലാം സ്വസ്ഥമായി തന്നെ കഴിയുന്നുവോ? 

ഇത്തരം ചോദ്യങ്ങളാല്‍ കശ്യപമഹര്‍ഷി അദിതിയുടെ മുഖത്തെ ക്ഷീണകാരണം തിരക്കുന്നു. ഇത് വെറുമൊരു ക്ഷേമാന്വേഷണമല്ല. അദിതിയുടെ മുഖത്തെ മ്ലാനതയുടെ കാരണമറിയില്ലെങ്കിലും എന്തെല്ലാം കാരണത്താല്‍ അവര്‍ക്ക് ദുഃഖം സംഭവിച്ചിരിക്കാം എന്ന വ്യക്തമായ നിഗമനങ്ങളാണ.് ആ സ്ത്രീരത്‌നത്തിന്റെ, ആ മാതാവിന്റെ മനസ്സിനെക്കുറിച്ചുള്ള വ്യക്തമായ പഠനങ്ങളാണ്. അവ്യക്തതയെ വ്യക്തതയാക്കി മാറ്റിയെടുക്കാനുള്ള മാനസിക അപഗ്രഥനം. 

പുത്രന്മാര്‍ സ്വസ്ഥരല്ലയോ എന്ന് ചോദിച്ചപ്പോള്‍ അദിതിയുടെ മുഖത്ത് വന്ന ഭാവവ്യത്യാസം കശ്യപമഹര്‍ഷിയുടെ നിഗമനങ്ങളെ ന്യായീകരിച്ചു. ആ പാടവത്തെ അംഗീകരിച്ചു കൊണ്ടുള്ള മറുപടിയാണ് അദിതി നല്‍കിയത്. 

‘ഭദ്രം ദ്വിജഗവാം ബ്രഹ്മന്‍ 

ധര്‍മസ്യാസ്യ –

ജനസ്യ ച

ത്രിവര്‍ഗസ്യ –

പരംക്ഷേത്രം

ഗൃഹമേധിന്‍, ഗൃഹാഇമേ’

അങ്ങ്  ബ്ര ഹ്മത്തെ അറിയുന്നവനാണ്. ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കുമൊന്നും കാര്യമായ പ്രശ്‌നങ്ങളില്ല. ധര്‍മങ്ങളറിയുന്ന അങ്ങ് പ്രജാപതിയായിരിക്കുമ്പോള്‍ എനിക്ക് ധര്‍മങ്ങള്‍ നിറവേറ്റുന്നതിന് എങ്ങനെ വിഷമങ്ങളുണ്ടാകും. അങ്ങ് ത്രിഗുണങ്ങളിലും സമഭാവനയുള്ളവനാണ്. അതിനാല്‍ അങ്ങേയ്‌ക്ക് ദേവ   അസുര തിര്യക്കുകളുടെ കാര്യങ്ങളിലൊന്നും വ്യത്യാസമില്ല. 

 ‘ തസ്മാദീശ, ഭജന്ത്യാമേ

 ശ്രേയശ്ചിന്തയ സുവ്രത

 ഹൃതശ്രിയോ ഹൃതസ്ഥാനാന്‍ 

 സപത്‌നൈഃ പാഹിനഃപ്രഭോ’

ഹേ, ഭഗവാനേ, അങ്ങയെ ഭജിക്കുന്ന എന്റെ ശ്രേയസ്സിനെക്കുറിച്ച് അങ്ങ് ചിന്തിച്ചാലും. എന്റെ ഐശ്വര്യം അപഹരിക്കപ്പെട്ടിരിക്കുന്നു. സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. സപത്‌നിയാല്‍ ഇതെല്ലാം അപഹരിക്കപ്പെട്ടു. പ്രബലന്മാരായ അവര്‍ എന്റെ ഐശ്വര്യവും സ്ഥാനവുമെല്ലാം മോഷ്ടിച്ചു. 

ദൈത്യന്മാര്‍ ( അങ്ങയുടെ മറ്റൊരു ഭാര്യയായ ദിതിയുടെ മക്കള്‍)  എല്ലാം അപഹരിച്ചു. ദേവന്മാരെ അവര്‍ സ്ഥാനഭ്രഷ്ടരാക്കി. മഹാബലിയുടെ പേരു പറയാതെ തന്നെ അദിതി കാര്യങ്ങള്‍ അവതരിപ്പിച്ചു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.