Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദിവ്യപാദുകങ്ങള്‍

സാവിത്രി by സാവിത്രി
Oct 19, 2019, 02:45 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബാബയുടെ സമകാലികനായിരുന്നു അക്കല്‍കോട്ട് മഹാരാജ്  എന്ന നരസിംഹ സരസ്വതി. ദത്താത്രേയ പരമ്പരയിലെ  വിഖ്യാത ഗുരു. മറാഠികളുടെ ആരാധ്യപുരുഷന്‍.  സമാധിയായ ശേഷം അദ്ദേഹത്തിന്റെ പാദുകങ്ങളാണ് പ്രതിരൂപമായി ഭക്തര്‍ ആരാധിച്ചു പോന്നത്. 

അക്കല്‍ കോട്ട് മഹാരാജിന്റെ അനുയായിയായിരുന്ന  ഭായ് കിഷന്‍ജി അലിബാഗ്കര്‍ ഒരിക്കല്‍ മഹാരാജിന്റൈ പാദുകങ്ങള്‍ വണങ്ങാനായി  ഷോലാപ്പൂരിലെ അക്കല്‍കോട്ടിലേക്ക് പോകാനൊരുങ്ങി. യാത്രതിരിക്കുന്നതിന് തലേന്നാള്‍ കിഷന്‍ജിക്ക് മഹാരാജ് സ്വപ്‌നദര്‍ശനം നല്‍കി. ‘നീയിനി അക്കല്‍കോട്ടിലേക്ക് പോകണമെന്നില്ല. ഇപ്പോള്‍ ഷിര്‍ദിയാണെന്റെ വിശ്രമസ്ഥാനം. നീ അങ്ങോട്ടു പോകുക. ‘ സ്വപ്‌നം കണ്ടുണര്‍ന്ന കിഷന്‍ജി അക്കല്‍കോട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. നേരെ ഷിര്‍ദിയിലേക്ക് പുറപ്പെട്ടു. ഷിര്‍ദിയിലെത്തി ബാബയെ കണ്ടുവണങ്ങി. അവിടെ നിന്ന് തിരിച്ചു പോരാന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല. ആറുമാസം ഷിര്‍ദിയില്‍ കഴിഞ്ഞു. 

താന്‍ കണ്ട സ്വപ്‌നം അപ്പോഴും കിഷന്‍ജിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഭക്തര്‍ക്ക് തൊഴുതു വണങ്ങാനായി ബാബയിരിക്കുന്ന ആര്യവേപ്പു മരത്തിനു കീഴെ  ബാബയുടെ  പ്രതീകാത്മ പാദുകങ്ങള്‍ സ്ഥാപിക്കാന്‍ കിഷന്‍ ജി തീരുമാനിച്ചു. 1834 ല്‍  ബാബയുടെ ശിഷ്യരായ ദാദാ കേല്‍ക്കര്‍, ഉപാസനീ മഹാരാജ് തുടങ്ങിയവരുടെ സഹായത്തോടെ  വലിയൊരു ചടങ്ങ് സംഘടിപ്പിച്ച് ആഘോഷപൂര്‍വം പാദുകങ്ങള്‍ സ്ഥാപിച്ചു. ബാബയുടെ ഭക്തനായ ജി. കെ. ദീക്ഷിതിനെയാണ് പാദുക പൂജയ്‌ക്ക് ചുമതലപ്പെടുത്തിയത്. 

ബാബയുടെ അനുമതിയോടെ, മുംബൈക്കാരനായ ഡോ. രാമറാവു കോത്താരിയെയാണ് പാദുകങ്ങള്‍ നിര്‍മിച്ചത്. ശ്രാവണപൗര്‍ണമിയില്‍ അവ സ്ഥാപിക്കണമെന്നായിരുന്നു ബാബയുടെ നിര്‍ദേശം. ഖണ്ഡോപ ക്ഷേത്രത്തില്‍ പൂജിച്ച പാദുകങ്ങള്‍ ഘോഷയാത്രയായാണ് ദ്വാരകാമായിയിലെത്തിച്ചത്.  ബാബ തൊട്ടനുഗ്രഹിച്ച പാദുകങ്ങള്‍ ഇന്നും ആയിരങ്ങള്‍ക്ക് അഭയമാണ്. 

പാദുകങ്ങള്‍ സ്ഥാപിച്ച ശേഷം അക്കല്‍ക്കോട്ടില്‍ പോകാനൊരുങ്ങിയ കിഷന്‍ജിയോട് ബാബ ചോദിച്ചു’നിങ്ങള്‍ ഇനിയെന്തിനാണ് അക്കല്‍ക്കോട്ടിലേക്ക് പോകുന്നത്?  അക്കല്‍കോട്ട് മഹാരാജാ ഇവിടെയാണുള്ളതെന്ന് നിങ്ങള്‍ക്കറിയില്ലേ?’. താന്‍ കണ്ട സ്വപ്‌നവും അതിന്റെ പൊരുളുമാണ് ബാബയുടെ വാക്കുകളില്‍ ധ്വനിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യാത്ര വേണ്ടെന്നു വെച്ചു. ശിഷ്ട ജീവിതം ഷിര്‍ദിയിലെ അവധൂതന്റെ പാദസേവയ്‌ക്കും പാദുകപൂജയ്‌ക്കും ആത്മസമര്‍പ്പണമായി നല്‍കി. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു
Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
Kerala

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

India

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

India

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies