Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികെപി നഗറിലെ ശ്മശാനത്തില്‍ കള്ളക്കളി; മേയര്‍ ഏകാധിപത്യപരമായ തീരുമാനമെടുക്കുന്നുവെന്ന് നാട്ടുകാര്‍; വി.കെ. പ്രശാന്തിനെതിരെ പ്രതിഷേധം

നീരജ് ജി.ജി by നീരജ് ജി.ജി
Oct 16, 2019, 10:57 am IST
in Kerala

തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന്‍ നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം പതിനെട്ടേക്കര്‍ സ്ഥലമാണ് വികെപി നഗറിലുള്ളത്. ഇവിടത്തെ താമസക്കാര്‍ക്കായി മാത്രം ഒരു ശ്മശാനവും കുട്ടികള്‍ക്ക് കളിയ്‌ക്കാനായി ഒരു കളിസ്ഥലവും ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍ക്ക് മാത്രമുള്ള ശ്മശാനം തട്ടിയെടുത്ത് പൊതു ഇലക്ട്രിക് ശ്മശാനമാക്കാനുള്ള തയാറെടുപ്പിലാണ് മേയര്‍ വി.കെ. പ്രശാന്തും നഗരസഭയും. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. 

തങ്ങളുടെ പൂര്‍വികന്മാര്‍ സംരക്ഷിച്ചുപോരുന്ന ശ്മശാനം പൊതുശ്മശാനമാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ തകിടം മറിക്കാനാണ് സ്ഥലം കൗണ്‍സിലറും മേയര്‍  വി.കെ. പ്രശാന്തും ശ്രമിക്കുന്നതെന്നും ഇത് ഏകാധിപത്യപരമായ തീരുമാനമെന്നുമാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇതിനെതിരെ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് അവിടെ നിന്നുമാറ്റി.

പൊതുശ്മശാനത്തിനെതിരെ മുഴുവന്‍ നാട്ടുകാരുടെ ഒപ്പോടുകൂടിയ പരാതി മേയര്‍ക്ക് നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണ്.  മേയര്‍ ഈ പരാതിയോട് അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാതെ എന്തുവന്നാലും പൊതുശ്മശാനം ഇവിടെ നിര്‍മിക്കുമെന്ന് നാട്ടുകാരോട് പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. 40 ലക്ഷം രൂപ ഇലക്ട്രിക് ശ്മശാനത്തിനായി ഇതിനോടകം തിരുവനന്തപുരം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ട്രാന്‍സ്‌ഫോമറുകളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

പൊതുശ്മശാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉന്നയിക്കുന്നതിന് നിരവധി കാരണങ്ങളാണ്. ഇപ്പോള്‍ ഇവിടത്തെ കുട്ടികള്‍ നിത്യവും കളിക്കുന്ന ഗ്രൗണ്ടാണ് പൊതുശ്മശാനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മേയറും നഗരസഭയും കണ്ണുവച്ചിരിക്കുന്നത്. ഇത് കുട്ടികളോടുള്ള നീതി നിഷേധമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും കളി സ്ഥലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവിടുള്ളത് നശിപ്പിക്കാനാണ് നഗരസഭയും മേയറും ശ്രമിക്കുന്നത്. ഈ ശ്മശാനത്തിന് സമീപം അന്‍പതോളം വീടുകളുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് പൊതുശ്മശാനം എന്ന ആശയവുമായി മേയര്‍ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇലക്ട്രിക് ശ്മശാനം ഇവിടെ സ്ഥാപിക്കില്ലെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മേയറും സിപിഎമ്മും ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.