Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൂര്യന്റെ പ്രണയിനി പാരിജാതം

ഉമ by ഉമ
Sep 8, 2019, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നിലത്തുവീണ പൂക്കള്‍ അര്‍ച്ചനയ്‌ക്കെടുക്കരുതെന്നാണ് വിശ്വാസം.  എന്നാല്‍ പാരിജാതത്തിന്റെ പവിത്രതയ്‌ക്ക് ഇത് തടസ്സമല്ല. നിലത്താണെങ്കിലും പെറുക്കിയെടുക്കാം. അര്‍ച്ചിക്കാം. 

ഭാരതീയ പുരാണങ്ങളിലെ ‘സ്വര്‍ഗീയ പുഷ്പങ്ങ’ളില്‍ മുന്‍നിരയിലാണ് നിശയില്‍ വിടര്‍ന്ന് പരിമളം പടര്‍ത്തുന്ന പാരിജാതം. സൂര്യനോടുള്ള പ്രണയം, കൃഷ്ണപത്‌നിമാര്‍ക്കിടയിലെ അസൂയ… തുടങ്ങിയ പുരാണകഥകളില്‍ നിര്‍ണായക കഥാപാത്രമാണ് പാരിജാതം. 

പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് പാരിജാതത്തിന്റെ പിറവി. പാലാഴി കടയുന്നതിനിടെ ദിവ്യവും അമൂല്യവുമായ ഒട്ടേറെ വസ്തുക്കള്‍ ഉയര്‍ന്നു വന്നു. അവയിലൊന്നാണ് പാരിജാതം.  മനസ്സിനെ പ്രണയാര്‍ദ്രമാക്കുന്ന സുഗന്ധഹാരിയായ പൂക്കളുള്ള ദിവ്യവൃക്ഷം.  ഇന്ദ്രന്‍ അതെടുത്ത് ദേവലോകത്ത് നട്ടു. അതോടെ ഇന്ദ്രന്റെ രാജകീയ പ്രൗഢികളില്‍ പാരിജാതത്തിന്റെ പേരും ചേര്‍ത്തു വെച്ചു.  ഇന്ദ്രന് അതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. പാരിജാതം തനിക്കു മാത്രം സ്വന്തമായ  ദിവ്യപുഷ്പം. 

ഭഗവാന്‍ കൃഷ്ണനാണ് പാരിജാതത്തെ ഭൂമിയിലെത്തിച്ചതെന്നൊരു കഥയുമുണ്ട്. ഇന്ദ്രലോകത്തു നിന്നു പറിച്ചെടുത്ത പാരിജാത പൂക്കളുമായി നാരദന്‍ കൃഷ്ണനെ കാണാനെത്തി. ഭഗവാന്‍ ആ പൂക്കളിലൊന്നെടുത്ത് ഭാര്യയായ രുക്മിണിക്കു നല്‍കി. തമ്മിലടിപ്പിക്കാന്‍ മിടുക്കനായ നാരദന്‍ ഇക്കാര്യം കൃഷ്ണന്റെ രണ്ടാമത്തെ പത്‌നിയായ സത്യഭാമയോട് പറഞ്ഞു. സത്യഭായയ്‌ക്ക്  അസൂയപെരുകി. എങ്കില്‍ തനിക്ക് പൂക്കളല്ല, അതിന്റെ തൈ തന്നെ വേണമെന്ന് സത്യഭാമ പ്രിയതമനോട് ആവശ്യപ്പെട്ടു. കൃഷ്ണനും സത്യഭാമയും ഇന്ദ്രലോകത്തെത്തി. എന്നാല്‍ പാരിജാതതിന്റെ ഒരു ഇല പോലും നല്‍കാന്‍ ഇന്ദ്രന്‍ തയ്യാറല്ലായിരുന്നു. കൃഷ്ണനും ഇന്ദ്രനുമിടയില്‍ വാഗ്വാദമായി. അത് യുദ്ധത്തിലേക്കെത്തി. ഒടുവില്‍ ഇന്ദ്രന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങിയെന്നും പാരിജാതമെന്ന സ്വര്‍ഗീയ പുഷ്പം ഭൂമിയിലും പരിലസിച്ചെന്നും കഥയുടെ ബാക്കി. 

പാരിജാതത്തിനൊരു പ്രണയകഥകൂടി പറയാനുണ്ട്. ഒരു നാടോടിക്കഥ. പാരിജാതമെന്ന രാജകുമാരിക്ക് സൂര്യഭഗവാനോട് കടുത്ത പ്രണയം. തന്നെ വധുവായി സ്വീകരിക്കണമെന്ന് സൂര്യനോട് അവള്‍ അഭ്യര്‍ഥിച്ചു. ഒരു  നിബന്ധനയോടെ സൂര്യന്‍ പ്രണയാഭ്യര്‍ഥന സ്വീകരിച്ചു.  ഒരിക്കലും തന്നെ വിട്ടു പിരിയരുത്. അത്രമേല്‍ സൂര്യനെ പ്രണയിച്ച പാരിജാതത്തിന് അത് പൂര്‍ണസമ്മതമായിരുന്നു.  ഒരു ശരത്ക്കാലത്തായിരുന്നു അവരുടെ വിവാഹം. ശിശിരവും വസന്തവും കടന്നു പോയത് അവര്‍ അറിഞ്ഞതേയില്ല. അങ്ങനെയിരിക്കെ ഗ്രീഷ്‌മെത്തി. സൂര്യന്റെ കത്തുന്ന ചൂട് പാരിജാതത്തിന് താങ്ങാനായില്ല. സൂര്യന്‍ അടുത്തെത്തിയപ്പോഴേക്കും പാരിജാതം ഓടിക്കളഞ്ഞു. സൂര്യന്‍ ക്ഷുഭിതനായി. ഭഗവാന്റെ കോപത്തീയില്‍ പാരിജാതം കരിഞ്ഞു പോയി. പെട്ടെന്നാണ് സൂര്യന്‍ തന്റെ അവിവേകത്തെക്കുറിച്ച് ഓര്‍ത്തത്. പാരിജാതത്തിന് ജീവന്‍ തിരിച്ചു നല്‍കാന്‍ സൂര്യന്‍ ഈശ്വരനോട് അപേക്ഷിച്ചു. മനമലിഞ്ഞ ഈശ്വരന്‍ അവളെ വൃക്ഷമായി പുനര്‍ജനിപ്പിച്ചു. പിന്നീടൊരിക്കലും കത്തുന്ന പകലില്‍ സൂര്യന്‍ പത്‌നിയെ കാണാനെത്താറില്ല. രാത്രിയിലാണ് ഇരുവരും കണ്ടു മുട്ടുന്നത്. 

മറ്റെല്ലാ ചെടികളും പൂത്തുലയാന്‍ സൂര്യവെളിച്ചം വേണം. എന്നാല്‍ പാരിജാതം ഇപ്പോഴും പൂക്കുന്നത് നിശയിലത്രേ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)
India

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

Kerala

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

Kerala

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Business

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies