Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രളയത്തില്‍ ഒഴുകിവന്ന ആനക്കുട്ടി ഇനി കാപ്പുകാട്ടെ ഇളമുറക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 04:32 pm IST
in Local News

തിരുവനന്തപുരം: നിലമ്പൂരില്‍  പ്രളയത്തില്‍ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിലെ ഇളമുറക്കാരി. നിലമ്പൂരില്‍ നിന്നുംതന്നെ എത്തിയ മൂന്നുവയസുകാരന്‍ മനു, രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂര്‍ണ, ഒരു വയസുകാരന്‍ കണ്ണന്‍, നാലര വയസുകാരന്‍ അര്‍ജുനന്‍ എന്നിവരോടൊപ്പം പുതിയ അതിഥിയും കാപ്പുകാടിന്റെ കുറുമ്പുകാരിയാവും.   

 ശനിയാഴ്ച രാവിലെ എട്ടു ണിയോടെ കാപ്പുക്കാടെത്തിച്ച ആനക്കുട്ടിയെ  ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകള്‍ക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. ഇവിടെ രവീന്ദ്രന്‍ എന്ന പരിചാരകന്‍ ആനയെ ശുശ്രൂഷിച്ചുവരികയാണ്. വളരെ പെട്ടെന്ന് തന്നെ രവീന്ദ്രനുമായി ഇണങ്ങിയ ആനക്കുട്ടി കൂട്ടില്‍ തുമ്പിക്കൈവച്ച് നിലത്തും ജനലിലും വാതിലിലും ഒക്കെ പരതിനോക്കും. ഇത് സ്ഥലം പരിചയമില്ലാത്തതിനാല്‍ എവിടെയാണ് എന്നത് പരിശോധിക്കുന്നതാണെന്ന് രവീന്ദ്രന്‍  പറഞ്ഞു. ഇതിനിടെ  ഇടയ്‌ക്കിടെ ഓടി  രവീന്ദ്രന്റെ  അടുത്തുചെന്ന് കൈകളില്‍ തുമ്പിക്കൈ നീട്ടിപിടിച്ചു  ആഹാരം തേടും. 

ആനക്കുട്ടിക്ക് പാനീയരൂപത്തില്‍ രവീന്ദ്രന്‍ ലാക്‌റ്റോജന്‍ നല്‍കി. ജനലിനരികില്‍ ആളുകളെ കണ്ടാല്‍ ആ ഭാഗത്തേക്ക് ഓടിയെത്തി കുഞ്ഞി തുമ്പിക്കൈ നീട്ടിയശേഷം വീണ്ടും ഓടി രവീന്ദ്രന്റെ അരികിലെത്തും. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇവിടെ ആനക്കുട്ടിയുടെ ദിനചര്യകള്‍ ക്രമീകരിക്കുക. 

 രണ്ട് ആഴ്ചക്കാലത്തെ നിരീക്ഷണശേഷമാകും ഇവളെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ടാകുക. പുതിയ ആനക്കുട്ടിയുടെ വരവോടെ കാപ്പുകാട്ടെ കുട്ടിയാന ചന്തം ആറായി.  ഇവര്‍ക്കൊപ്പം മുതിര്‍ന്ന ആനകളായ സോമനും മണിയനും റാണയും രാജ്കുമാറും ഉള്‍പ്പെടെ കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതാണ്. 

 ഇക്കഴിഞ്ഞ 14 നാണു നിലമ്പൂരിലെ  കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടുമാസത്തോളം പ്രായമുള്ള പിടിയാനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കില്‍പ്പെട്ടു എങ്ങനെയോ കരയ്‌ക്കുകയറിയ നിലയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ  വിവരം അറിയിച്ചത്. തുടര്‍ന്ന് കരുളായി  റേഞ്ച് ഓഫീസര്‍ രാഗേഷിന്റെ  നേതൃത്വത്തില്‍ നെടുങ്കയം, പടുക്ക സ്റ്റേഷന്‍ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. തുടര്‍ന്ന്  ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റിവിടാന്‍ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി  ആറു കിലോമീറ്റര്‍വരെ ഉള്‍ക്കാട്ടിലേക്ക് സഞ്ചരിച്ച് ആനക്കുട്ടിയെ കയറ്റിവിട്ടു. എന്നാല്‍ രണ്ടിടങ്ങളില്‍ ആനക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നുപോയി. വൈകുന്നേരം വീണ്ടും കയറ്റിവിട്ടുവെങ്കിലും പിറ്റേദിവസം ആനക്കുട്ടി വീണ്ടും ജനവാസകേന്ദ്രത്തിലെത്തി.  തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ എത്തി പരിശോധന നടത്തി. വനപാലകര്‍ ആനക്കുട്ടിയെ പടുക്ക സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്  ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആനക്കുട്ടിയെ കാപ്പുകാട് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

കരുളായി  റേഞ്ച് ഓഫീസര്‍ രാഗേഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സത്യന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാപ്പുകാട് എത്തിച്ച  ആനക്കുട്ടിയെ കാപ്പുകാട് ഡെപ്യൂട്ടി റേഞ്ചര്‍ രഞ്ജിത്ത് കുമാര്‍,  ഡെപ്യൂട്ടി വാര്‍ഡന്‍  അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.