Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഡിജിപി അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് പുറത്ത്; സേനയില്‍ അമര്‍ഷം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2019, 04:07 pm IST
in Local News

കൊല്ലം: കൊലക്കേസ് തെളിയിച്ചതിന് ഡിജിപി നേരിട്ട് അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പോലീസ് സേനയില്‍ അമര്‍ഷം. പിന്നില്‍ ഗൂഢാലോചനയെന്നും ആക്ഷേപം.

കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന വി. അനില്‍കുമാറിനെയാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കൊല്ലത്തെ രഞ്ജിത് ജോണ്‍ കൊലക്കേസ് ശാസ്ത്രീയമായി അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഏഴുമാസംനീണ്ട വിചാരണയ്‌ക്കൊടുവില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. വിധി വന്നശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അനില്‍കുമാറിനെ വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. തുടര്‍ന്നാണ് ബാഡ്ജ് ഓഫ് ഓണറിനായി അനില്‍കുമാറിന്റെതടക്കമുള്ള പേരുകള്‍ ജില്ലയില്‍ നിന്ന് ശുപാര്‍ശചെയ്തുകൊണ്ടുള്ള പട്ടിക തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചതും. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പട്ടികയില്‍ അനില്‍കുമാറിന്റെയോ സഹപ്രവര്‍ത്തകരുടെയോ പേരുകള്‍ ഉണ്ടായിരുന്നില്ല. പകരം രഞ്ജിത് ജോണ്‍ കൊലക്കേസിന്റെ അന്വേഷണവുമായി വിദൂരബന്ധം പോലും ഇല്ലാത്ത കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് ഉണ്ടായിരുന്നത്.

അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക തിരുവനന്തപുരത്തേക്ക് അയച്ചതിന്റെ പുറകെ മറ്റൊരു അഡീഷണല്‍ ലിസ്റ്റുകൂടി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഈ പട്ടികയില്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇല്ലായിരുന്നു. പകരം തിരുകികയറ്റിയവര്‍ക്കാണ് കൊലക്കേസ് തെളിയിച്ചതിന്റെ മിടുക്കില്‍ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇത് വെറും സാങ്കേതികപിഴവാണെന്ന് കരുതാന്‍ ന്യായമില്ല. കൃത്യമായ ഗൂഢാലോചന കൊല്ലത്തും തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും നടന്നതിന്റെ ഫലമായാണ് പട്ടിക അട്ടിമറിക്കപ്പെട്ടത്. സാങ്കേതികപിഴവാണെന്നും തിരുത്തുമെന്നും ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം വിശദീകരിക്കുന്നുണ്ടെങ്കിലും അഡീഷണല്‍ ലിസ്റ്റ് എങ്ങനെ വന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍പോലും ഈ കേസിന്റെ മെറിറ്റ് പരിഗണിച്ച് അനില്‍കുമാറിനെ കൊല്ലത്തുനിന്ന് മാറ്റിയിരുന്നില്ല. സ്‌പെഷ്യല്‍ബ്രാഞ്ചിലേക്ക് മാറ്റി വിചാരണ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കി. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടശേഷം അനില്‍കുമാറിനെ കൊല്ലം സബ്ഡിവിഷനില്‍ നിന്നു മാറ്റി കരുനാഗപ്പള്ളി സബ്ഡിവിഷനില്‍ പോസ്റ്റുചെയ്തു.

കൊലക്കേസ് അന്വേഷണത്തില്‍ അത്യന്തം മികവുപ്രകടിപ്പിച്ച ഉദ്യോഗസ്ഥനെയും ടീമംഗങ്ങളെയും സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുന്നതിന് പകരം മൂലയ്‌ക്ക് ഒതുക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.