Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്ക്

എ പി ജയശങ്കര് by എ പി ജയശങ്കര്
Jul 8, 2019, 03:47 am IST
in Samskriti

ജീവിതകാലത്ത് പലവിധകര്‍മങ്ങള്‍ ചെയ്തവര്‍ മരണാനന്തരം സൂക്ഷ്മശരീരത്തിലൂടെ പ്രയാണം ചെയ്യുന്നു. ചെയ്തകര്‍മങ്ങള്‍ ബോധതലത്തില്‍ കിടന്നു കളിക്കും. ( ചിലപ്പോള്‍ കര്‍മഫലത്തിനനുസരിച്ച് സ്വര്‍ഗവും നരകവുമൊക്കെ അനുഭവിച്ചുവെന്നും വരും. പാപകര്‍മങ്ങളുടെ ഫലമായി നൂല്‍പാലത്തില്‍ നിന്നും വൈതരണീ പതനമുണ്ടായേക്കാം. പുണ്യകര്‍മങ്ങളുടേയും നാമജപാദികളുടേയും ഫലമായി വിമാനാധിക വേഗത്തില്‍ വസുര്‍ലോകാദികളെ കടന്ന് മുന്നോട്ടു പോയേക്കാം.)

ശേഷിക്കുന്ന കര്‍മവാസനകള്‍ക്കനുസരിച്ച് ആ ജീവന്‍ തന്റെ വാസനകള്‍ക്കനുസൃതമായി ജീവിക്കുന്ന പുരുഷന്റെ ശരീരത്തില്‍ ആഹാരമായും രക്തമായും രേതസ്സായും പ്രവര്‍ത്തിക്കുന്നു. അങ്ങനെ വാസനാനുസൃതമായുള്ള സ്ത്രീയുടെ ഗര്‍ഭത്തില്‍ പ്രവേശിക്കുന്നു. 

 ‘കലലം ത്വേകരാത്രേണ

 പഞ്ചരാത്രേണ ബുദ്ബുദം

 ദശാഹേന തു കര്‍ക്കന്ധൂ 

 പേശ്യണ്ഡം വാ തത:പരം’ 

ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്ന രേതസ്സ് ഒറ്റ രാത്രി കൊണ്ട് കട്ടപിടിക്കുന്നു. അഞ്ചുരാത്രികൊണ്ട് നീര്‍ക്കുമിളയുടെ രൂപം പ്രാപിക്കും. പത്തു ദിവസം കൊണ്ട്  എലന്തപ്പഴവലിപ്പത്തിലായി ഉറയ്‌ക്കും. ഒരുമാസമാകുമ്പോള്‍ പേശികളോടൊപ്പം വളരാനാരംഭിക്കും. അങ്ങനെ ശിരസ്സുരൂപപ്പെടുന്നു. രണ്ടുമാസം  കൊണ്ട് കൈകാലുകള്‍ രൂപപ്പെടുന്നു. മൂന്നാംമാസം നഖങ്ങള്‍, രോമങ്ങള്‍, അസ്ഥികള്‍, ചര്‍മങ്ങള്‍, ഇവ രൂപപ്പെടുന്നു. മൂന്നാം മാസത്തിലാണ് ശരീരം ലിംഗനിര്‍ണയം പൂര്‍ത്തിയാക്കുന്നത്. ( ജ്യോതിഷ ചക്രവര്‍ത്തിയായിരുന്ന തലക്കുളത്തൂര്‍ ഭട്ടതിരി തന്റെ മകനെ ഉപദേശിച്ച ഭാഗം ഓര്‍മയില്‍ വരുന്നു. ഗര്‍ഭിണിയായി മൂന്നുമാസം കഴിയാതെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തരുതെന്ന് ഭട്ടതിരി വ്യക്തമാക്കി) 

 നാലുമാസം കൊണ്ട് ഗര്‍ഭസ്ഥശിശുവിന് സപ്തധാതുക്കള്‍ രൂപം കൊള്ളും ( രസം, രക്തം മാംസം, മേദസ്സ്, അസ്ഥി, മജ്ജ, രേതസ്സ് ഇവയാണ് സപ്തധാതുക്കള്‍)  . മൂന്നാം മാസത്തില്‍ അസ്ഥിരൂപപ്പെടുമെങ്കിലും നാലാം മാസത്തിലാണ് ഉറയ്‌ക്കുക. 

അഞ്ചാം മാസം മുതല്‍ വിശപ്പും ദാഹവും അനുഭവപ്പെട്ടു തുടങ്ങും. ആറാംമാസത്തില്‍ ജരായു അവസ്ഥ സംജാതമാകും. ഗര്‍ഭസ്ഥശിശു മറുപിള്ളയാല്‍ ചുറ്റപ്പെടുന്ന അവസ്ഥയാണ് ജരായു. ഇതോടെ ഈ ശിശു മാതൃഗര്‍ഭത്തില്‍ വലതു ഭാഗത്തായി ചലിച്ചു തുടങ്ങും. അമ്മ ഭക്ഷിച്ച വസ്തുക്കളുടെ എരിവും പുളിയും ഉപ്പുമെല്ലാം ഈ അവസ്ഥയില്‍ ശിശുവിന് അരോചകമായി അനുഭവപ്പെടും.  ശരീരത്തിനുള്ളിലെ എല്ലാ തരംഗങ്ങളും ഈ ശിശുവിനെ ബാധിക്കുന്നു. മാതൃശരീരത്തിലെ മലമൂത്രാദി വിസര്‍ജ്യ വസ്തുക്കളുടെ രൂക്ഷഗന്ധവും ഈ ശിശുക്കളെ തളര്‍ത്തും. എന്തിനായാണ് താന്‍ ഇങ്ങനെയൊരു ജന്മമുണ്ടാക്കിയത് എന്നോര്‍ത്ത് വിലപിക്കും. 

‘കൃമിദി: ക്ഷതസര്‍വാംഗ: 

സൗകുമാര്യാത് പ്രതിക്ഷണം

മൂര്‍ഛാമാപ്‌നോത്യുരു

ക്ലേശസ്തത്രൈ്യ: 

ക്ഷുധിതൈര്‍ മുഹു:’ 

ഇടക്കിടെ കൃമികീടങ്ങളുടേയും വിരകളുടേയും ഉപദ്രവങ്ങള്‍ കൊണ്ട്് ദേഹത്ത് ക്ഷതമേല്‍ക്കുന്നു. തന്റെ ദേഹത്തിലെ മാര്‍ദവത്വം മൂലം ഈ ഉപദ്രവങ്ങള്‍ അതികഠിനതരമായാണ് അനുഭവപ്പെടുന്നത്. ഓരോ ക്ഷണത്തിലും ഈ വേദനയില്‍ പുളയുന്നു. ഈ വേദനയാല്‍ മോഹാലസ്യത്തില്‍ പെടുന്നു. 

സര്‍വാംഗങ്ങളിലും വേദനയനുഭവപ്പെടുന്നു.  ഈ അവസ്ഥയില്‍ തലതാഴ്‌ത്തി ആ ഉദരത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കും. പല ജന്മങ്ങളില്‍ ചെയ്ത  പാപകര്‍മങ്ങളെക്കുറിച്ച് ചിന്തിച്ച് പരിതപിച്ചേക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.