Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താമണിരത്‌നം വീണ്ടും ഗണേശന്

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 24, 2019, 01:03 am IST
in Samskriti

താന്‍ തന്റെ അമ്മാവനായ ശ്രീനാരായണന് കാഴ്ചവെയ്‌ക്കുന്ന വസ്തുക്കള്‍ ഭക്തവല്‍സലനായ അമ്മാവന്‍ ആര്‍ക്കു നല്‍കുന്നു എന്നത് ശ്രീഗണേശന് വിഷയമല്ല. താന്‍ അമ്മാവന് നല്‍കിക്കഴിഞ്ഞാല്‍ അത് അമ്മാവന്റെ മുതലാണ്. പിന്നെ അതില്‍ തനിക്ക് അവകാശമില്ല. 

ശ്രീഗണേശന്‍ മഹാവിഷ്ണുവിനോട്  അതു തുറന്നു പറയുകയും ചെയ്തു. ഗണേശന്റെ മനസ്സറിഞ്ഞു തന്നെ വിഷ്ണു ആ ചിന്താമണി രത്‌നം സ്വീകരിച്ചു.  

ഒരിക്കല്‍ വിഷ്ണുവിന്റെ സോദരസ്ഥാനമുള്ള ദേവേന്ദ്രന്‍ വൈകുണ്ഠത്തില്‍ ഭഗവാനെ കാണാന്‍ വന്നു. എന്നും മോഹങ്ങളില്‍ നിന്നും മുക്തി നേടാത്ത ദേവേന്ദ്രന്‍ വിഷ്ണുവിനെ കണ്ടപ്പോള്‍ വിഷ്ണുവിന്റെ നെഞ്ചില്‍ മനോഹരമായൊരു ഒരു ചിന്താമണിരത്‌നം. താന്‍ ഈ രത്‌നവുമണിഞ്ഞ് വിലസുന്ന രംഗം മനസില്‍ കണ്ട് ഇന്ദ്രന്‍ സ്വയം മറന്നു നിന്നു. സ്വപ്‌നലോകത്തില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചു നിന്നു. 

സര്‍വജ്ഞനായ ഭഗവാന്‍ മഹാവിഷ്ണു ഇന്ദ്രന്റെ ഇംഗിതത്തെ തിരിച്ചറിഞ്ഞു. ഗുഹ്യനും ഹൃദയാന്തസ്ഥനുമായ ഭഗവാന്‍ വിഷ്ണു ശ്രീഗണേശന്‍ നല്‍കിയ ചിന്താമണി രത്‌നം ദേവേന്ദ്രന് ദാനം നല്‍കി. 

വിഷ്ണു പ്രസാദമായി ലഭിച്ച ഈ ചിന്താമണിരത്‌നം പൂജനീയമായിത്തന്നെ കരുതി അതിന്റെ മഹത്വം മനസ്സിലാക്കി പൂജിക്കാനായി കപില മഹര്‍ഷിയെ ഏല്‍പ്പിച്ചു. ഗണേശസാന്നിധ്യവും വിഷ്ണുസാന്നിധ്യവുമുള്ള ഈ ചിന്താമണിരത്‌നത്തെ പൂജിക്കാന്‍ അവതാര സ്വരൂപനായ കപിലഭഗവാന്‍ തന്നെ ഏറ്റവും അനുയോജ്യന്‍ എന്നായിരുന്നു കപിലന്റെ വിലയിരുത്തല്‍. ശൈവ, വൈഷ്ണവ, ശാക്തേയ സാന്നിധ്യങ്ങള്‍ ഈ ചിന്താമണിയിലുണ്ടെന്ന് ബൃഹസ്പതിയും ദേവേന്ദ്രനെ ഉപദേശിച്ചു. 

അക്കാലത്ത് അസുരന്മാരില്‍ നിന്നും ഏറെ ഭയാനകമാംവിധം ചില ആക്രമണങ്ങളെ ദേവന്മാര്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു. ഗണാസുരന്റെ ഉപദ്രവങ്ങളെക്കുറിച്ച് ദേവന്മാര്‍ മഹര്‍ഷിമാരെക്കണ്ട് പരാതിപ്പെട്ടു. 

പരിഹാര മാര്‍ഗങ്ങള്‍ക്കായി  മഹര്‍ഷിമാര്‍ ദേവന്മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി. നിങ്ങള്‍ ശ്രീഗണേശന്റെ ഏകദന്ത ഭാവത്തെ ആശ്രയിച്ചു പ്രാര്‍ഥിക്കണം. ഏകദന്തന്‍ നിങ്ങളെ രക്ഷിക്കും. 

മഹര്‍ഷിമാരുടെ ഉപദേശാനുസൃതം ദേവന്മാര്‍ ഏകദന്ത ഉപാസന തുടങ്ങി. ഭക്തവല്‍സലനായ ശ്രീഗണേശന്‍ ഏകദന്തനായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കി. 

ഏകദന്തന്‍ ഗണാസുരസന്നിധിയിലേക്ക് ദൂതന്മാരെ നിയോഗിച്ചു. 

ശ്രീഗണേശന്റെ രീതി പൊതുവേ സാത്വികമാണ്. സാമദാനഭേദ രീതികള്‍ പ്രയോഗിച്ച ശേഷം മാത്രമേ ദണ്ഡനീതിയിലേക്ക് കടക്കൂ. അതിനാല്‍ നല്ല രീതിയില്‍ തന്നെ ശ്രീഗണേശന്‍ ഗണാസുരനോടു പെരുമാറി. എന്നാല്‍ അഹങ്കാരിയായ ഗണാസുരന്‍ അതിനൊന്നും വഴങ്ങിയില്ല. പിന്നാലെ ഗണാസുരനുമായി യുദ്ധം തന്നെ വേണ്ടി വന്നു. യുദ്ധത്തില്‍ ഗണാസുരന്‍ വധിക്കപ്പെട്ടു. ഗണാസുരനില്‍ നിന്നും ചിന്താമണിരത്‌നം കരസ്ഥമാക്കി. ഗണേശന്‍ അത് കപിലമഹര്‍ഷിയെ തിരിച്ചേല്‍പ്പിച്ചു. അതോടെ ഈ ചിന്താമണി രത്‌നത്തെ പരിചരിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ബോധ്യപ്പെട്ട ദേവേന്ദ്രനും കപിലമഹര്‍ഷിയും അത് ഗണേശന്‍ തന്നെ കഴുത്തിലണിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആ ചിന്താമണി രതന്ം വീണ്ടും ഗണേശന്റെ കഴുത്തില്‍ ആഭരണമായി വിളങ്ങി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.