Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നഗരം മലയാറ്റൂരിനെ മറന്നു; സ്മാരകാവശ്യം ചവറ്റുകുട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 12:43 pm IST
in Local News

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന് സ്മാരകമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ അവഗണന. ഒരു പുരുഷായുസു മുഴുവന്‍ മലയാറ്റൂര്‍ ജീവിച്ച കരമന ശാസ്ത്രിനഗറില്‍ സ്മാരകം വേണമെന്ന നാടിന്റെ നിവേദനം ചവറ്റുകൊട്ടയില്‍.   

മലയാറ്റൂര്‍ താമസിച്ചിരുന്ന വൈദേഹി എന്ന വീട് കരമനയില്‍ ഇപ്പോഴുമുണ്ട്. മലയാളിയെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചു നടത്തിയ മലയാറ്റൂര്‍ മൂന്നു പതിറ്റാണ്ടിലേറെ താമസിച്ചിരുന്ന വീടാണിത്. രചനകളിലധികവും അദ്ദേഹം വൈദേഹിയില്‍ ഇരുന്നാണ് നടത്തിയിട്ടുള്ളത്. വീട് വിറ്റെങ്കിലും ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ സ്മരണകള്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

ശാസ്ത്രിനഗറില്‍ മുമ്പ് കളിസ്ഥലമായി ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഇപ്പോള്‍ കാടുമൂടി കിടക്കുന്നു. ഈ മൈതാനത്തിന് മലയാറ്റൂരിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ കരമന അജിത് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവിടെ മലയാറ്റൂര്‍ സ്മാരക ഗ്രന്ഥശാലയും പാര്‍ക്കും സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കാന്‍ നഗരസഭയിലും കരമനഅജിത് പ്രമേയംഅവതരിപ്പിച്ചു. പക്ഷേ,ഫലമുണ്ടായില്ല.

2010ല്‍ അന്നത്തെ റവന്യൂ മന്ത്രി തുടര്‍നടപടികള്‍ക്കായി കായികവകുപ്പിന് ഫയല്‍ കൈമാറിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടും ഒന്നും നടന്നില്ലെന്ന് ശാസ്ത്രിനഗര്‍ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു.

കെ.വി.രാമകൃഷ്ണനെന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐഎഎസില്‍ നിന്നു രാജിവെച്ച ശേഷം കരമനയിലെ വൈദേഹിയില്‍ തന്നെയായിരുന്നു സ്ഥിരതാമസം. എഴുത്തും മറ്റു പരിപാടികളുമായി അദ്ദേഹം വൈദേഹിയില്‍ ചെലവഴിച്ചു.  പാലക്കാട് കല്‍പ്പാത്തിയില്‍ ജനിച്ച മലയാറ്റൂര്‍ നാലാം വയസ്സില്‍ കരമന ഗ്രാമത്തിലെ ഒരു അഗ്രഹാരത്തില്‍ വാടകയ്‌ക്ക് താമസിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പഠനത്തിന്റെ ഒരു ഭാഗവും തിരുവനന്തപുരത്തായിരുന്നു. മലയാറ്റൂരിന്റെ വീട് വാങ്ങിയവര്‍ വൈദേഹി എന്ന പഴയ പേര് മാറ്റിയിട്ടില്ല. ആ വലിയ മനുഷ്യന്റെ മായാത്ത ഓര്‍മയായി ഈ വീട് ഇന്ന് ശേഷിക്കുന്നു.

ശാസ്ത്രിനഗറില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മലയാറ്റൂരിന്റെ ഒരു ലേഖനത്തെ തുടര്‍ന്ന് അന്ന് ജലസേചനമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ഇടപെട്ട് പ്രദേശത്ത് പുതിയ പൈപ്പ് ലൈനിട്ടു. ഇപ്പോഴും ആ പൈപ്പ് ലൈനിന് മലയാറ്റൂര്‍ ലൈനെന്നാണ് വിളിപ്പേര്. 1997 ഡിസംബര്‍ 27നാണ് മലയാറ്റൂര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വൈദേഹിക്ക് സമീപത്തുള്ള ശ്മശാനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.