Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധം

കെ.സുജിത് by കെ.സുജിത്
Jun 9, 2019, 07:24 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍. ഫലപ്രഖ്യാപനത്തിന് ശേഷം രാജി പ്രഖ്യാപിച്ച രാഹുല്‍ ആഴ്ചകള്‍ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നം. ഒന്നുകില്‍ രാഹുല്‍ തുടരണം, അല്ലെങ്കില്‍ രാജിവച്ചൊഴിയണം. ഇത് രണ്ടുമില്ലാതെ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ നിഷ്‌ക്രിയമാക്കുമെന്നാണ് നേതാക്കളുടെ വികാരം. ഇത് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി രംഗത്തെത്തി. 

”രാഹുല്‍ പാര്‍ട്ടിയെ ഏറ്റെടുക്കണം. ഇനി ഒഴിയാനാണ് തീരുമാനമെങ്കില്‍ മറ്റൊരാളെ കണ്ടെത്തി സ്ഥാനം ഏല്‍പ്പിക്കണം. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും”. അദ്ദേഹം വ്യക്തമാക്കി. രാഹുലിനോട് രാജിവയ്‌ക്കരുതെന്ന് ആവശ്യപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ആദ്യമായാണ് ഒരു നേതാവ് രാജിവച്ചാലും കുഴപ്പമില്ലെന്ന പരസ്യ പ്രസ്താവന നടത്തുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടായി മൊയ്‌ലിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നു.  

അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാഹുലിനാണ് തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം. അമേഠിയില്‍ തോറ്റതും രാഹുലിനെ പ്രതിക്കൂട്ടിലാക്കുന്നു. പാര്‍ട്ടിയില്‍ ദുര്‍ബലനാകുന്നത് തടയാനും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം രാജിഭീഷണി ഉയര്‍ത്തിയത്. വൈകാരിക അന്തരീക്ഷമുണ്ടാക്കി പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും ഒഴിവാക്കിയ രാഹുല്‍ മുതിര്‍ന്ന നേതാക്കളെ പഴിചാരി. പ്രധാനമന്ത്രി കള്ളനാണെന്ന നെഗറ്റീവ് പ്രചാരണം തിരിച്ചടിച്ചെന്ന വികാരം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ പ്രചാരണം മറ്റ് നേതാക്കള്‍ ഏറ്റെടുത്തില്ലെന്ന പരാതി ഉന്നയിച്ച് രാഹുല്‍ വിമര്‍ശനം തടുത്തു.

രാജിഭീഷണി ആവര്‍ത്തിക്കുന്ന രാഹുല്‍ രാജിവച്ചൊഴിയുകയോ മറ്റൊരാളെ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. പ്രിയങ്ക വരട്ടെയെന്ന അഭിപ്രായം, നെഹ്‌റു കുടുംബത്തിന് പുറത്ത ുനിന്നൊരാള്‍ മതിയെന്ന നിലപാടിലൂടെ തന്ത്രപൂര്‍വം രാഹുല്‍ വെട്ടി. സോണിയയുടെ നിശ്ബദതയും ദുരൂഹമാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.  കമല്‍നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെയും ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെയും മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. മറ്റ് സംസ്ഥാനങ്ങളിലും തന്റെ വിശ്വസ്തരെ നിര്‍ണായക പദവിയിലെത്തിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഇതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)
India

പുതിയ റോളില്‍ സ്മൃതി ഇറാനി

Cricket

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

Kerala

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies