Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍ ധൂര്‍ത്ത് തുടരുന്നു: ഒക്‌ടോബര്‍ വരെ ചെലവ് ആറുകോടി; സമര്‍പ്പിച്ചത് മൂന്നു റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 3, 2019, 01:51 am IST
in Kerala

പത്തനംതിട്ട: ഭരണപരിഷ്‌കാര കമ്മീഷന്‍ ധൂര്‍ത്ത് തുടരുമ്പോഴും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ഒക്‌ടോബര്‍ വരെ കമ്മീഷന്റെ ചിലവ് ആറുകോടി രൂപ. ഇതിനോടകം മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇവയില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായി ഭരണപരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വന്നത്. 

2016 ഒക്ടോബര്‍ മുതല്‍  2018 ഒക്ടോബര്‍ 31 വരെ കമ്മീഷനുവേണ്ടി ആറു കോടിയോളം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ വെളിവാക്കുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പേരയില്‍  ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ശമ്പളം, യാത്രാപ്പടി, അനുബന്ധ ചെലവുകള്‍ എന്നിവയ്‌ക്കാണ് തുക വിനിയോഗിച്ചിട്ടുള്ളത്. ചെയര്‍മാന്‍, അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗങ്ങള്‍ നടത്തിയതിന്റെ  ചെലവ് ഇതിന് പുറമെയാണ്. 

2018 ഒക്ടോബറിന് ശേഷമുള്ള തുക കൂടി കണക്കിലെടുത്താല്‍ ചെലവ് ഇനിയും ഉയരും. 2018 ഒക്ടോബര്‍ 31 വരെ 17 സിറ്റിങ്ങുകള്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍, വിദഗ്ധരുമായി കൂടിയാലോചനകള്‍ ഇവ നടത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 11 ഉദ്യോഗസ്ഥരെ നിയമിച്ചായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടര്‍, ഫിനാന്‍സ് ഓഫീസ്, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി 30 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ ആനുകൂല്യങ്ങള്‍കൂടി നല്‍കുമ്പോള്‍ വീണ്ടും ചെലവേറും. ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന് 17,01,114 രൂപയാണ് വേതനമടക്കം ചെലവ്. മെമ്പര്‍ സി.പി. നായര്‍ക്ക് 20,26,371 രൂപയും പാര്‍ട്ട്ടൈം മെംബര്‍ നീല ഗംഗാധരന്‍ 7,45,000 രൂപയും കമ്മീഷനില്‍ നിന്നു നല്‍കേണ്ടിവന്നു. പതിനൊന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെലവ്  95,88,444 രൂപ.  വിവിധ പഠനങ്ങള്‍ നടത്തിയതിന് ഏജന്‍സികള്‍ക്ക് 11,80,530, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് അഞ്ചുലക്ഷം രൂപ, ഹൈദരാബാദ്്, പൂനെ എന്നിവിടങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തിയതിന് 1,27,073 രൂപ, ഐഎംജി ശില്‍പ്പശാലയ്‌ക്ക്് 57,800 രൂപ. കംപ്യൂട്ടര്‍, ലാപ്ടോപ്പ്്  സ്‌കാനര്‍, പ്രിന്റര്‍ എന്നിവയ്‌ക്ക് 6,50,632 രൂപ, പുതിയ ജീവനക്കാരുടെ അലവന്‍സ് നല്‍കാന്‍ 3,67,33,267 രൂപ എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍.  

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.