Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു യുവാക്കളെ കഞ്ചാവ് മാഫിയാസംഘം ടിപ്പറിടിച്ച് വീഴ്‌ത്തി വെട്ടിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 06:18 am IST
in Kerala

തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ കഞ്ചാവ് മാഫിയ സംഘം ടിപ്പറിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നു. ഇവര്‍ക്കൊപ്പം മോപ്പഡില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ  വെട്ടി പരിക്കേല്‍പ്പിച്ചു. ഇവര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരം.

അവണൂര്‍ മൈലാംകുളം പറവട്ടാനിയില്‍ വീട്ടില്‍ ശശിധരന്റെ  മകന്‍ ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ജോസിന്റെ  മകന്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റോ-25) എന്നിവരാണ് മരിച്ചത്. മുണ്ടൂര്‍ പഞ്ഞന്‍മൂലയ്‌ക്ക് സമീപം മനപ്പടി പാറപ്പുറത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം. ബൈക്കിലും മോപ്പ ഡിലുമായി സഞ്ചരിച്ചിരുന്ന യുവാക്കളെ കഞ്ചാവ് മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ ടിപ്പറിടിച്ച് വീഴ്‌ത്തി  വെട്ടുകയായിരുന്നു. ശ്യാമും ക്രിസ്‌റ്റോ യും സഞ്ചരിച്ചിരുന്ന ബൈ ക്കാണ് ആദ്യം ഇടിച്ചിട്ടത്. വെട്ടേറ്റ ശ്യാമിനേയും ക്രിസ്റ്റോ യെയും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ അഞ്ചരയോടെ മരിച്ചു. 

പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്യാമും ക്രിസ്റ്റഫറും ശ്രമിച്ചെങ്കിലും വളഞ്ഞിട്ട്  വെട്ടി. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കിടയിലേക്ക് ടിപ്പറിടിച്ച് കയറ്റുകയായിരുന്നു. വേലൂര്‍ സ്വദേശി രാജേഷ് (24), അവണൂര്‍ മൈലാംകുളം തടത്തില്‍ വീട്ടില്‍ സ്വദേശി പ്രസാദ് (33) എന്നിവരെയാണ് അക്രമി സംഘം വെട്ടിയത്. ശ്യാമിനേയും ക്രിസ്റ്റിയേയും അക്രമിക്കുന്നത് കണ്ട് ഭയന്ന് പ്രസാദും രാജേഷും മോപ്പഡ് ഓടിച്ച്  രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ ഇവരെ പിന്തുടര്‍ന്ന സംഘം സംഭവ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് മോപ്പഡില്‍  ടിപ്പറിടിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇവര്‍ക്ക് നേരെ അക്രമി സംഘം നാടന്‍ ബോംബ് എറിഞ്ഞു വെങ്കിലും ബോംബ് പൊട്ടി യില്ല.  പ്രസാദിന്റെ കാലി ലൂടെ ടിപ്പര്‍ കയറ്റി.  പിറകിലിരുന്ന രാജേഷ് തെറിച്ചു സമീപത്തെ മതിലില്‍ ഇടിച്ച് വീണു. രാജേഷിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കുണ്ട്. ന്യൂറോ വിഭാഗം ഐസിയുവില്‍ ചികിത്സയിലുള്ള രാജേഷിന്റെ നില അതീവ ഗുരുതരമാണ്. 

യുവാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ശ്യാമും ക്രിസ്‌റ്റോയും സഞ്ചരിച്ചി രുന്ന ബൈക്ക്  പൂര്‍ണ്ണമായും പ്രസാദും രാജേഷും സഞ്ചരി ച്ചിരുന്ന മോപ്പഡ്‘ഭാഗിക മായും തകര്‍ന്നു. അക്രമണം നടന്ന സ്ഥലത്ത് പൊട്ടാതെ കിടന്ന നാടന്‍ ബോംബ്, പോലീസും ബോംബ് സ്വ കാഡും ചേര്‍ന്നാണ് നിര്‍വീ ര്യമാക്കിയത്. അക്രമി സം ഘം ഉപയോഗിച്ച വാള്‍ റോഡില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തി. 

ശ്യാമിന്റെയും ക്രിസ്റ്റഫറിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശ്യാമിന്റെ അമ്മ-സുനിത. സഹോദരി-ശ്യാമിലി. ക്രിസ്‌റ്റോയുടെ അമ്മ-ഗ്രേസി. സഹോദരങ്ങള്‍ ജോയല്‍, ഏഞ്ചല്‍.

കഞ്ചാവ് മാഫിയയുടെ കുടിപ്പക

തശൂര്‍: കഞ്ചാവ് -ഗുണ്ടാ മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായും കഞ്ചാവ് മാഫിയ സംഘങ്ങളുമായി കൊലപാതകത്തിനുള്ള ബന്ധം അന്വേഷിക്കുമെന്നും പേരാമംഗലം പോലീസ് അറിയിച്ചു.  

ക്രമസമാധാന നില അങ്ങേയറ്റം വഷളായ സംസ്ഥാനത്ത് മാഫിയ-ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.  പോലീസ് സേനയെ രാഷ്‌ട്രീയവത്കരിച്ചതും സിപിഎം നേതാക്കളുടെ ക്രിമനല്‍ ബന്ധവുമാണ് മാഫിയ സംഘങ്ങളുടെ വളര്‍ച്ചക്ക് പിന്നില്‍. മുണ്ടൂരില്‍ ഇന്നലെയുണ്ടായ ഇരട്ടക്കൊലപാതകത്തിന് പിന്നിലും സിപിഎം ബന്ധമുള്ള ക്രിമിനല്‍ മാഫിയയാണ്.

മൂന്ന് ദിവസം മുമ്പാണ് ജില്ലയിലെ താന്ന്യത്ത് സിപിഎം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചത്. ഇന്നലെ ഇരട്ടക്കൊലപാതകം നടന്ന മുണ്ടൂര്‍ പ്രദേശത്ത് പതിറ്റാണ്ടുകളായി കഞ്ചാവ് -ഗുണ്ടാ മാഫിയ സജീവമാണ്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.