Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകള്‍ കരുത്തര്‍ക്കും സമ്പന്നര്‍ക്കുമൊപ്പം: ഡോ. ഗാഡ്ഗില്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 8, 2019, 06:01 am IST
in Kerala

കൊച്ചി: കമ്യൂണിസ്റ്റുകള്‍ കരുത്തരുടേയും സമ്പന്നരുടേയും കൂടെയായെന്നും അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. ആലപ്പാട്ടെ കരിമണല്‍ ഖനനം ഒരു ജനതയെ ഇല്ലാതാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുന്നതും ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര വനസംരക്ഷണ നിയമം പോലെ സമുദ്ര-നദീ തീരങ്ങള്‍ സംരക്ഷിക്കാനുള്ള അധികാരം അതത് പ്രദേശത്തെ യഥാര്‍ഥ അവകാശികളെ ഏല്‍പ്പിക്കാന്‍ നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖലയില്‍ സാങ്കേതികതയും ആധുനികവല്‍ക്കരണവും വ്യവസായത്തെ വളര്‍ത്തി, പക്ഷേ, പാരമ്പര്യ മത്സ്യ ബന്ധന മേഖലയെയും സമുദ്ര സമ്പത്തിനേയും ഇല്ലാതാക്കി. തൊഴില്‍ മേഖലയിലെ വര്‍ധനക്കണക്ക് വ്യവസായ മേഖലയിലാണ്. പാരമ്പര്യ തൊഴില്‍ രംഗത്ത് തൊഴില്‍ ഇല്ലാതായി, അദ്ദേഹം പറഞ്ഞു.

തീര സംരക്ഷണ നിയമത്തിലെ ദൂരപരിധി കുറച്ചത് തീരവാസികളായ സാധാരണക്കാര്‍ക്ക് ഗുണമല്ലേ? 

 ഗുണമാണ്. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടരുത്. യഥാര്‍ഥ അവകാശികളെ കണ്ടെത്തി വേണം  ഈ ആനുകൂല്യം നല്‍കാന്‍. മത്സ്യബന്ധന സമൂഹത്തിന് ഈ രംഗത്ത് കൂടുതല്‍ അധികാരം കിട്ടണം. 

കേരളം പോലെ ടൂറിസം വ്യവസായമായ സംസ്ഥാനത്തിന് പ്രത്യേക പരിഗണന വേണ്ടേ?

 കേരളത്തിന് ഇപ്പോഴത്തെ നിലയിലുള്ള ടൂറിസം അല്ല വേണ്ടത്. കൂറ്റന്‍ ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മാണമല്ല ടൂറിസം. സിക്കിമിലെപ്പോലെ ടൂറിസത്തിന് പുതിയ വഴികളും രീതികളും കണ്ടെത്തണം. ഇന്ന് പല സ്ഥലങ്ങളിലും ടൂറിസം കൊണ്ടുവന്നിരിക്കുന്നത് ലഹരിയും ലൈംഗികത്തൊഴിലാളിപ്പെരുപ്പവുമാണ്. കേരളവും ആ മാര്‍ഗത്തില്‍ പോകണ്ടതില്ല. 

ഇടുക്കിപോലെ പരിസ്ഥിതി പ്രശ്‌നം ഏറെയുള്ള സ്ഥലങ്ങളില്‍ ഭൂമികൈയേറ്റ കേസിലെ പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കുന്നല്ലോ?

 തികച്ചും ഖേദകരമാണ്. കുറ്റവാളികള്‍ക്ക് സീറ്റുകൊടുക്കുന്നതും വിജയിപ്പിക്കുന്നതും കൂടിയിരിക്കുന്നു. 30 ശതമാനം എംപിമാര്‍ കുറ്റവാളികളാണെന്ന് ഒരു കണക്കു കണ്ടിരുന്നു. കമ്യൂണിസ്റ്റുകള്‍ പറയുന്നല്ല പ്രവര്‍ത്തിക്കുന്നത്. എന്റെ ഒരു വിദ്യാര്‍ഥി മുമ്പ് പറഞ്ഞതോര്‍ക്കുന്നു. 50 വര്‍ഷം കമ്യൂണിസ്റ്റുപാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച  70 വയസായ വീട്ടമ്മ, ബംഗാളിലെ പാര്‍ട്ടിയോട് സഹായം ചോദിച്ചപ്പോള്‍  കൈക്കൂലി ചോദിച്ചുവെന്ന്. 

പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള താങ്കളുടെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്താണല്ലോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്?

 വെള്ളം ചേര്‍ത്തതല്ല, എന്റെ റിപ്പോര്‍ട്ട് വികൃതപ്പെടുത്തിയതാണത്. ഉദ്യോഗസ്ഥരുടെ ദുരധികാരമാണ് ആ റിപ്പോര്‍ട്ട്. കസ്തൂരി രംഗനെപ്പോലൊരാള്‍ ഭണണഘടനയ്‌ക്കും 73-ാം ഭരണഘടനാ ഭേദഗതിക്കും എതിരായി നില്‍ക്കരുതായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ എഴുതിയ തുറന്ന കത്തിന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്), മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികൡ പങ്കെടുക്കാനാണ് ഡോ. ഗാഡ്ഗില്‍ കൊച്ചിയില്‍ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.