Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാകുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 2, 2019, 08:10 am IST
in India

ന്യൂദല്‍ഹി: സംവരണം സംബന്ധിച്ച 2019 ലെ ഭരണഘടനാഭേദഗതി(ജമ്മുകശ്മീരിന് ബാധകമായത്) ഉത്തരവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജമ്മുകശ്മീര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആനൂകൂല്യങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലും 10 ശതമാനം സംവരണവും പ്രോത്സാഹിപ്പിക്കുന്ന നിയമ ഭേദഗതിയാണ് പാസായിരിക്കുന്നത്. താഴ്‌വരയില്‍ മുസ്ലിം സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുവാനുള്ള സധ്യത നിലനില്‍ക്കുമ്പോഴും അധിക സേനാ വിന്യാസം മൂലമാണ് വിഘടനവാദ ശക്തികള്‍ നിശബ്ദരായിരിക്കുന്നത്. 

ജമ്മുകശ്മീരിന് ബാധകമായ 1954ലെ ഭരണഘടനാ ഭേദഗതിയില്‍ വീണ്ടും നിര്‍ണായക ഭേദഗതി വരുത്തിയതോടെ കശ്മീരിന്റെ പ്രത്യേകാവകാശങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുതിയ നിയമം വിജ്ഞാപനം ചെയ്തതോടെ നിലവില്‍ ജമ്മുകശ്മീരിലുള്ള സംവരണത്തിന് പുറമെ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍വീസുകളില്‍ കൂടുതല്‍ ഗുണമുണ്ടാക്കുന്നതിനും ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും.

പശ്ചാത്തലം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജമ്മുകശ്മീരിലും 10 ശതമാനം സംവരണം ബാധകമാക്കി. ഇത് ജമ്മുകശ്മീരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഏത് ജാതിയിലും മതത്തിലും പെട്ടതായാലും സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണത്തിനുള്ള വഴിതുറക്കും. 2019ലെ 103-ാം ഭരണഘടനാഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ജനുവരി 2019ല്‍ രാജ്യത്താകമാനം നടപ്പാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികളിലും നിലവിലുള്ളതിന് പുറമെ ഈ സംവരണവും ലഭിക്കും.

ഗുജ്ജര്‍, ബക്കാര്‍വാലാ ഉള്‍പ്പെടെയുള്ള പട്ടിക ജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ജമ്മുകശ്മീര്‍ സംസ്ഥാനത്തിനും നിയമഭേദഗതി വഴി ബാധകമാകും. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1995ലെ 77ാമത് ഭരണഘടനാഭേദഗതിയാണ് ഇപ്പോള്‍ കശ്മീരിനും ബാധകമാക്കിയത്.

അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരേയും നിയന്ത്രണരേഖയ്‌ക്ക് സമീപം വസിക്കുന്നവരായി പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിനായി ജമ്മുകശ്മീര്‍ സംവരണ നിയമം 2004 ഒരു ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. നേരത്തെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയുടെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് മാരതമാണ് ഈ നിലയിലുള്ള 3 ശതമാനം സംവരണം ലഭിച്ചിരുന്നത്. ഇനി ഈ വ്യവസ്ഥ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്കും ലഭിക്കും. അതിര്‍ത്തികടന്നുള്ള ശക്തമായ വെടിവയ്‌പ്പ് നേരിടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഇത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.