Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ സമ്മേളനത്തില്‍ കണ്ണൂര്‍ നേതാക്കള്‍ വേïെന്ന് സിപിഐ

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 20, 2019, 07:03 am IST
in Kerala

തൃശൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍  സിപിഎമ്മിനെ നീരസമറിയിച്ച് സിപിഐ. തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ നിന്ന് കണ്ണൂര്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സിപിഐ നേതൃത്വം നിര്‍ദേശിക്കുന്നു.  കൊലപാതകം സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന നിലപാടിലാണ് സിപിഐ. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തേണ്ട ദിവസം തന്നെ കൊല നടന്നതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. കാനത്തിന്റെ ജാഥ ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച നടന്നില്ല.

 ഈ ജാഥയും കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും മാര്‍ച്ച് 2ന് തൃശൂരില്‍ സംഗമിക്കുമെന്നാണ് തീരുമാനം. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജാഥ പാഴ്‌വേലയാണെന്ന നിലപാടിലാണ് സിപിഐ. അവര്‍ ഇത് തുറന്ന് പറയുന്നുമുണ്ട്. 

  കേരള സംരക്ഷണ യാത്ര നടക്കുമ്പോള്‍ത്തന്നെ പാര്‍ട്ടി ഇരട്ടക്കൊലപാതകം നടത്തിയത് ജാഥയുടെ അന്തഃസത്ത ചോര്‍ത്തി. ഇനി സമ്മേളനത്തിനും ജാഥക്കും പ്രതീക്ഷിച്ച പോലെ ജനപിന്തുണ കിട്ടില്ല. ശക്തി കേന്ദ്രമായി അവര്‍ കണക്കാക്കുന്ന തൃശൂരില്‍ സിപിഎമ്മിന് മേല്‍ക്കൈ കിട്ടുന്ന തരത്തില്‍ ഇനി വലിയ സമ്മേളനം വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. കണ്ണൂര്‍ നേതാക്കള്‍ കൂട്ടത്തോടെ പ്രസംഗിക്കാനെത്തുന്നത് തൃശൂരിലെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സിപിഐ കരുതുന്നു. സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇതോടെ നിര്‍ജീവമായി. 

 കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 2012ലായിരുന്നു ടിപി വധം. 2014ല്‍ നടന്ന തെരഞ്ഞെടുപ്പിലും അതിന്റെ തിരിച്ചടി മുന്നണി നേരിട്ടു. ഉറപ്പായിരുന്ന കോഴിക്കോട്, വടകര സീറ്റുകള്‍ നഷ്ടമായി. ഇക്കുറി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരട്ടക്കൊലപാതകം. അതിനുപുറമേ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരായ കുരുക്ക് മുറുകുന്നു.

ഇത് വലിയ തിരിച്ചടി സമ്മാനിക്കുമെന്നും സിപിഐ നേതൃത്വം ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ നേതാക്കളെ പങ്കെടുപ്പിച്ച് തൃശൂരില്‍ വലിയ പ്രചരണവും സമ്മേളനവും വേണ്ടെന്ന് സിപിഐ നിലപാടെടുക്കുന്നത്. സിപിഐയുടെ എതിര്‍പ്പിന് പിന്നാലെ മറ്റു ഘടക കക്ഷികളും നീരസം പ്രകടിപ്പിച്ച് രംഗത്തുണ്ട്. എന്നാല്‍ മുന്നണി ഘടനയില്‍ സിപിഎം പുലര്‍ത്തുന്ന അപ്രമാദിത്വം മൂലം തുറന്നു പ്രകടിപ്പിക്കാനാകാത്ത ഗതികേടിലാണ് അവര്‍. സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനെതിരെ അതൃപ്തി രൂക്ഷമാണ്.   

സിപിഐയുടെ പ്രതിഷേധ നിലപാടിന് സിപിഎം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പരിപാടി മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് സിപിഎം നേതൃത്വം പറഞ്ഞു. പിണറായി, കോടിയേരി, ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍ എന്നിവരാണ് കണ്ണൂരില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍. ഇവര്‍ എത്തുമോ എന്ന ചോദ്യത്തിന് സിപിഎം നേതൃത്വം മറുപടി നല്‍കിയില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.