Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുതിരവïിക്കാരനാകുന്നെങ്കില്‍. . .

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 18, 2019, 03:12 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജീവിതവിജയത്തിന് ലക്ഷ്യവും ഏകാഗ്രതയും അനിവാര്യമെന്ന് പുരാണങ്ങളെ ആധാരമാക്കി വിശകലനം ചെയ്യുന്ന പരമ്പര ഏത് നേട്ടത്തിനും പ്രധാനം ലക്ഷ്യം കുറിയ്‌ക്കലാണ്. ലക്ഷ്യം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവും ആയിരിക്കുകയും വേണം.

യുദ്ധശാസ്ത്രം പഠിപ്പിച്ച ദ്രോണര്‍ കൗരവ-പാണ്ഡവന്മാരില്‍ എല്ലാവരേയും പരീക്ഷിച്ച് ഒടുവില്‍ അര്‍ജുനനോട് മാത്രമാണ് അമ്പയയ്‌ക്കാന്‍ പറഞ്ഞത്. കാട്ടിലെ മരങ്ങള്‍ക്കിടയില്‍ ഒരു മരം. അതിന്റെ ഒരു കൊമ്പില്‍ ഒരറ്റത്ത് ഒരുവശത്തേക്ക് തിരിഞ്ഞിരിക്കുന്ന ആ പക്ഷി. അതിന്റെ ”കണ്ണുമാത്രം ഞാന്‍ കാണുന്നു” വെന്നു ഗുരുവിനോട് പറഞ്ഞത് അര്‍ജ്ജുനന്‍ മാത്രമാണ്. അതാണ് കൃത്യമായ ലക്ഷ്യം.

സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഒരു വിവരണമിങ്ങനെയാണ്. കുട്ടിക്കാലത്ത് നരേന്ദ്രന്, ബിലേ എന്ന ചെല്ലപ്പേരുകാരന്, ആഗ്രഹം കുതിരവണ്ടിക്കാരനാകണമെന്നായിരുന്നു. കൊല്‍ക്കത്തയിലെ നിരത്തുകളില്‍ അന്ന് തലങ്ങും വിലങ്ങും മണിയൊച്ചയുമായി പാഞ്ഞിരുന്ന കുതിരവണ്ടി കുഞ്ഞുമനസ്സിനെ ആകര്‍ഷിച്ചിരിക്കണം. ആഗ്രഹം കലശലായപ്പോള്‍ ബിലേയുടെ ലക്ഷ്യം സാധാരണ കുതിരവണ്ടിക്കാരനില്‍നിന്ന് ‘പാര്‍ത്ഥസാരഥി’ യിലേക്ക് തിരിച്ചുവിട്ടത് അമ്മ ഭുവനേശ്വരീ ദേവിയാണ്. അര്‍ജ്ജുനനെന്ന വില്ലാളിയെ പി

ന്നിലിരുത്തി, ഒന്നല്ല, അഞ്ച് കുതിരകളെ പൂട്ടിയ വണ്ടിയോടിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം കാട്ടിക്കൊടുത്തു. ആ കുതിരക്കാരനാകാന്‍ അമ്മ ലക്ഷ്യം കാട്ടി. പില്‍ക്കാലത്ത് ലോകഗതിയുടെ സാരഥിയാകാന്‍ വിവേകാന്ദന് സാധിച്ചത് കൃത്യമായ ആ ലക്ഷ്യം കുറിക്കലിലൂടെയായിരിക്കണം.

അതായത് ഏറ്റവും മെച്ചപ്പെട്ട, കൃത്യമായ ലക്ഷ്യം ഏത് മാര്‍ഗത്തിലും ഉണ്ടാകണം. ഏറ്റവും മെച്ചപ്പെട്ടത് എങ്ങനെ തിരിച്ചറിയാം. കണ്ടെത്തണം. അതിന് ആദ്യം അറിയണം. ജ്ഞാനവും വിജ്ഞാനവും നേടണം. അറിവിനെക്കുറിച്ചുള്ള അറിവും അറിഞ്ഞതിനുള്ളിലെ അറിവുമാണ് വിശേഷജ്ഞാനമായ വിജ്ഞാനം. ഏകാഗ്രതയെന്നാല്‍ ഒന്നില്‍മാത്രം കേന്ദ്രീകരിച്ചുള്ള ശ്രദ്ധയാണ്. ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ മാത്രം പോരാ. അതിനപ്പുറം എവിടെ എങ്ങനെ ഏകാഗ്രത സാധ്യമാക്കി പ്രയോഗിക്കാമെന്ന അറിവ് നേടുമ്പോഴാണ് അതിനെ വിജ്ഞാനതലത്തില്‍ അറിയുന്നത്; ശരിയായി പ്രയോഗിക്കാനാവുന്നത്. അതുവരെ അത് ആശയം മാത്രമാണ്. 

വിശപ്പുമാറാന്‍ ഭക്ഷണം കഴിക്കണം എന്ന അറിവുകൊണ്ടു മാത്രം വിശപ്പടങ്ങില്ലല്ലോ; ഭക്ഷണം തിരിച്ചറിഞ്ഞ് ഭക്ഷിക്കുന്നതുവരെ. ഭക്ഷ്യയോഗ്യമായത് ഏതെല്ലാം എന്ന് അറിയണം. എങ്ങനെ ഭക്ഷിക്കുമെന്നറിയുന്നതുള്‍പ്പെടെയുള്ള സൂക്ഷ്മജ്ഞാനമുണ്ടായി പ്രയോഗത്തിലാക്കുമ്പോഴാണ് വിശപ്പു മാറുന്നത്. ആ ഭക്ഷണങ്ങളില്‍വച്ച് ഏറ്റവും മികച്ചത് തിരിച്ചറിയുമ്പോഴാണ് ആ വിജ്ഞാനം പൂര്‍ത്തിയാകാന്‍ തുടങ്ങുന്നത്. 

ഏകാഗ്രതയെന്ന ആശയത്തിന്റെ വിശേഷജ്ഞാനം മനസ്സിലാക്കി പ്രയോഗിച്ച് ശീലിച്ചതുകൊണ്ടാണ്, സ്വാമിവിവേകാനന്ദന് അത് സാധിച്ചത്. വിദേശരാജ്യത്തു വച്ച്, കളിത്തോക്കുപയോഗിച്ച് ഉന്നംകുറിക്കുന്ന കുറേ യുവാക്കളെ കണ്ടു. അവര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടപ്പോള്‍ സ്വാമിക്ക് ചെറു ചിരിവന്നു. യുവാക്കള്‍ കാഷായവേഷക്കാരനെ പരിഹസിക്കാനദ്ദേശിച്ച് ഉന്നം പരീക്ഷിക്കാന്‍ ക്ഷണിച്ചു. ജീവിതത്തില്‍ ആദ്യമായി കളിത്തോക്കെങ്കിലും തൊട്ട സ്വാമി, ആദ്യ വെടിയില്‍ത്തന്നെ ലക്ഷ്യം കുറിച്ചു. ഏകാഗ്രത സൂക്ഷ്മ വിജ്ഞാനമായി അറിഞ്ഞതാണ് കാരണമായി അദ്ദേഹം വിവരിച്ചത്.

ലക്ഷ്യത്തെക്കുറിച്ച് അറിയാന്‍ ഭഗവദ്ഗീതയുടെ പത്താം അധ്യായമായ വിഭൂതി യോഗത്തില്‍ അര്‍ജ്ജുനന്റെ സംശയം തീര്‍ക്കുന്ന ശ്രീകൃഷ്ണനെ വിശദീകരണത്തിലൂടെ പോയാല്‍ മതി.

(അടുത്തത്: ഭസ്മം തന്മാത്രയാകുന്നു)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

Kerala

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

India

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

പുതിയ വാര്‍ത്തകള്‍

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies