Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കേയിന്ത്യന്‍ കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കി ഐസക്ക്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 11, 2019, 04:41 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്ത് ഇടുക്കിയിലടക്കം കര്‍ഷകര്‍ കടബാദ്ധ്യത മൂലം ജീവനൊടുക്കുമ്പോള്‍ കണ്ണടയ്‌ക്കുന്ന ഇടതുസര്‍ക്കാര്‍ വടക്കേയിന്ത്യയിലെ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു. ഇടുക്കിയില്‍ മാത്രം ഒന്നര മാസത്തിനിടെ നാല് കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടുത്തെ കര്‍ഷകരുടെ ആത്മഹത്യ അറിഞ്ഞ മട്ടില്ല. 

 വടക്കേയിന്ത്യയിലെ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രഖ്യാപിച്ച ദിവസം പോലും ഇടുക്കിയില്‍ കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി.  കര്‍ഷകരോടും, കാര്‍ഷിക മേഖലയോടുമുള്ള താല്‍പ്പര്യമല്ല, കേവലം രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമാണ് ഐസക്കിനും, പിണറായി സര്‍ക്കാരിനും ഉള്ളതെന്ന് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു.  

 ദുരിതമനുഭവിക്കുന്ന വടക്കേ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു പദ്ധതി ആരംഭിക്കുകയാണെന്ന് തോമസ് ഐസക്ക് കഴിഞ്ഞ 6ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും കുറഞ്ഞ ന്യായവിലക്ക് വടക്കേ ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ സംഭരിച്ച്, വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് കേരളത്തിലെത്തിക്കും എന്നാണ് അവകാശവാദം.  

  വടക്കേ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പദ്ധതിയുമായി ഇറങ്ങിയ തോമസ് ഐസക്ക് പക്ഷേ, കേരളത്തിലെ കര്‍ഷകരുടെ ദുരിതത്തില്‍ മൗനം പാലിച്ചു. ഇടുക്കിയില്‍ കാര്‍ഷിക പ്രതിസന്ധി മൂലം കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായായി മാറി. 

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ്  ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനോ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ധനമന്ത്രി തയ്യാറായിട്ടില്ല. 

 സംസ്ഥാന സര്‍ക്കാര്‍ യഥാസമയം വിഹിതം അടയ്‌ക്കാത്തതിനാല്‍ കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാതെ പ്രതിസന്ധിയിലാണ്. 

കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച ഡാമിലെ മണല്‍ വാരല്‍ പോലെ കേവലം പബ്‌ളിസിറ്റി സ്റ്റണ്ടു മാത്രമാണ് ഐസക്കിന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലെ നിലപാടെന്നാണ് വിമര്‍ശനം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.