Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാഹസിക വനയാത്രകള്‍ക്ക് നിയന്ത്രണമില്ല, മാനദണ്ഡവും

Janmabhumi Online by Janmabhumi Online
Mar 14, 2018, 04:20 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കാടിന്റെ വന്യഭംഗിക്കൊപ്പം സാഹസികതയും അതിലേറെ അപകട സാധ്യതയും നിറഞ്ഞ ഒന്നാണ് ട്രക്കിങ്. തേനിയില്‍ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ് സംഘത്തിലെ പതിനൊന്നു പേര്‍ മരിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടല്‍ പോലുമുണ്ടായത്. സമാനമായ ദുരന്തം ഏത് സമയവും എവിടെയും ഉണ്ടാകാം. ഇതിന് കാരണം വനയാത്രകള്‍ക്ക് യാതൊരു നിയന്ത്രണമോ, മാനദണ്ഡമോ ഇല്ല എന്നതാണ്. യാത്രികര്‍ക്ക് കൗതുകവും ഹരവും പകരുമ്പോള്‍, ഭാവിയില്‍ ഇത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരും ഓര്‍ക്കുന്നില്ല. 

29 ശതമാനത്തിലധികമാണ് കേരളത്തിലെ വനവിസ്തൃതി. കാട്ടിലേക്കുള്ള യാത്രയില്‍ എന്തൊക്കെ കൈയില്‍ കരുതണം, എന്തൊക്കെ പാടില്ല എന്നതിനും വ്യക്തമായ നിയമങ്ങളില്ല. യാത്ര ചെയ്യുന്നവരെ പരിശോധിക്കുന്നതിനോ, ആരൊക്കയാണ് എത്തിയതെന്നത് അറിയാനോ കണക്കുകളോ രേഖകളോ ഇല്ല. കേരളത്തിലെ ഒരു സംഘടനയ്‌ക്കും വനത്തില്‍ ആളുകളെ കൊണ്ടുപോകാന്‍ ലൈസന്‍സ് ഇല്ല. എന്നിട്ടും നിരവധി ട്രക്കിങ് സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. 

ഇടുക്കിയില്‍ മാത്രം മുപ്പതിലധികം ഇടങ്ങളിലാണ് ദിവസവും ട്രക്കിങ് നടക്കുന്നത്. തൊമ്മന്‍കുത്ത്, തേക്കടി, വാഗമണ്‍, മൂന്നാര്‍, മാട്ടുപ്പെട്ടി, മറയൂര്‍, ചിന്നാര്‍, കല്യാണതണ്ട്, ഇലവീഴാപ്പൂഞ്ചിറ, പാഞ്ചാലിമേട്, പരുന്തുംപാറ, രാമക്കല്‍മേട്, ആനയിറങ്കല്‍ ഡാം, വള്ളക്കടവ് തുടങ്ങിയ ഇടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് ഒരോ ദിവസവും എത്തുന്നത്. നടക്കാന്‍ പോലും പ്രായമാകാത്ത കുട്ടികളെയും കൊണ്ട്  ട്രക്കിങ്ങിന് എത്തുന്ന സഞ്ചാരികളും കുറവല്ല.

ദുരന്തമുണ്ടായ കുരങ്ങിണി മലനിരകളുടെ നേരെ മറുവശമാണ് മൂന്നാര്‍ ഉള്‍പ്പെടുന്ന വനമേഖല. മൂന്നാറില്‍ നിന്ന് സൂര്യനെല്ലി വഴി കൊളക്കുമലയിലേക്കുള്ള യാത്ര, അപകടം പതിവായതിനെ തുടര്‍ന്ന് മുമ്പ് അടച്ചിരുന്നു. പിന്നീട് വീണ്ടും ഇത് ട്രക്കിങ്ങിനായി തുറന്ന് കൊടുത്തു. ഗുരുതര വീഴ്ചമൂലം ഇവിടെ തീവ്രവാദികളെത്തിയ സംഭവവുമുണ്ട്. തേക്കടി, ചിന്നാര്‍ മേഖലയില്‍ പതിവായി പരിശോധനകളുണ്ട്, മൂന്നാറില്‍ ഇത് വല്ലപ്പോഴും മാത്രമാണ്. 

കാട്ടുതീ, ശക്തമായ മഴ, കാഴ്ച മറയ്‌ക്കുന്ന കോടമഞ്ഞ് ഇവയെല്ലാം ദുരന്തങ്ങള്‍ക്കിടയാക്കിയേക്കാം. ഒരു അപകടം പറ്റിയാല്‍ ആളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം പോലും പലയിടത്തും എത്തില്ല.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ വനംവകുപ്പിനും സംവിധാനങ്ങളില്ല. കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും നിശ്ചയിച്ചിട്ടില്ല. അനധികൃത ട്രക്കിങ് സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അധികൃതര്‍ മടിക്കുകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

India

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

World

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

Entertainment

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

Lifestyle

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies