Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നങ്കൂരമിടുന്നതും കാത്ത് നാട്ടകം തുറമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:00 am IST
in Kottayam

കോട്ടയം: ജലമാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിനായി കോടികള്‍ ചെലവഴിച്ച് ആരംഭിച്ച നാട്ടകം തുറമുഖ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെ. 

പദ്ധതി ഉദ്ഘാടനം ചെയ്ത് 9 വര്‍ഷം കഴിഞ്ഞിട്ടും ചരക്ക് നീക്കം സുഗമമായി നടത്താനായില്ല. കഴിഞ്ഞ നവംബറില്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി സിമന്റ് ഇറക്കുമതി ചെയ്തതാണ് ഏക ചരക്ക് നീക്കം. 

തുറമുഖത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചരക്കുകള്‍ ജലമാര്‍ഗ്ഗമുള്ള നീക്കത്തിന്  സഹായകമാകുമെന്നു പ്രതീക്ഷിച്ച തുറമുഖത്തിന്റെ പ്രവര്‍ത്തനം നാമമാത്രമായി്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയാണ്.

വാഗ്ദാനങ്ങള്‍ മാത്രം           

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് നാട്ടകം തുറമുഖത്തിന് കല്ലിട്ടത്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ ചരക്കുകളുമായി വരുമെന്നാണ് കൊട്ടിഘോഷിച്ചത്. നാട്ടകവും സമീപ പ്രദേശങ്ങളിലും വലിയ വികസനവും ഉണ്ടാകുമെന്നും പ്രചരിച്ചു. 

എന്നാല്‍ ഇവയെല്ലാം പാഴ് വാക്കായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ കണ്ടെയ്‌നറുകള്‍ വരും. ജലമാര്‍ഗ്ഗം ഒരു ചരക്കും എത്താറില്ല. ജെട്ടിയുടെയും ബാര്‍ജിന്റെയും നിര്‍മാണത്തിലുണ്ടായ കാലതാമസമാണ് ജലമാര്‍ഗമുള്ള ചരക്കുഗതാഗതം വൈകിപ്പിക്കുന്നത്. 

രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിക്ക് 48 ഏക്കര്‍ സ്ഥലം ഇനിയും ആവശ്യമുണ്ട്.  ബെര്‍ത്ത് നിര്‍മ്മാണം വീണ്ടും ഇഴയുകയാണ്.

ലക്ഷ്യം പാളി 

വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ് 2009ല്‍ നാട്ടകത്തെ പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.

49 ശതമാനം സര്‍ക്കാരും 51 ശതമാനം സ്വകാര്യ കമ്പനിയായ പോര്‍ട്ട് ആന്റ് കണ്ടെയ്‌നര്‍ സര്‍വീസും ചേര്‍ന്ന് പത്ത് കോടി രൂപയാണ് തുറമുഖത്തിനായി മുടക്കിയത്. തുറമുഖ-വ്യവസായ വകുപ്പുകള്‍ സംയുക്തമായാണ് കോട്ടയം പോര്‍ട്ട്‌സ് ആന്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്.കൊച്ചി തുറമുഖവുമായി ചേര്‍ന്ന് ഒരു കണ്ടെയ്‌നര്‍ ഡിപ്പോ ആക്കി കോട്ടയം തുറമുഖത്തെ മാറ്റുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഇതോടെ നിര്‍മാണ മേഖലയിലേക്കുള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനായിരുന്നു പദ്ധതി.

ക്രെയിനില്ല 

ഉദ്ഘാടനം കഴിഞ്ഞ് 9 വര്‍ഷം പൂര്‍ത്തിയായ പോര്‍ട്ടിന് ഇനിയും ഒരു ക്രെയിന്‍ പോലും ലഭ്യമല്ല. തുറമുഖത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തിന് ക്രെയിന്‍ സര്‍വീസ് അത്യന്താപേക്ഷിതമാണ്. ബാര്‍ജിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം സജീവമാകുമെന്ന് ജനറല്‍ മാനേജര്‍ രൂപേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.