Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നങ്കൂരമിടുന്നതും കാത്ത് നാട്ടകം തുറമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:00 am IST
in Kottayam

കോട്ടയം: ജലമാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിനായി കോടികള്‍ ചെലവഴിച്ച് ആരംഭിച്ച നാട്ടകം തുറമുഖ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെ. 

പദ്ധതി ഉദ്ഘാടനം ചെയ്ത് 9 വര്‍ഷം കഴിഞ്ഞിട്ടും ചരക്ക് നീക്കം സുഗമമായി നടത്താനായില്ല. കഴിഞ്ഞ നവംബറില്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി സിമന്റ് ഇറക്കുമതി ചെയ്തതാണ് ഏക ചരക്ക് നീക്കം. 

തുറമുഖത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചരക്കുകള്‍ ജലമാര്‍ഗ്ഗമുള്ള നീക്കത്തിന്  സഹായകമാകുമെന്നു പ്രതീക്ഷിച്ച തുറമുഖത്തിന്റെ പ്രവര്‍ത്തനം നാമമാത്രമായി്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയാണ്.

വാഗ്ദാനങ്ങള്‍ മാത്രം           

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് നാട്ടകം തുറമുഖത്തിന് കല്ലിട്ടത്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ ചരക്കുകളുമായി വരുമെന്നാണ് കൊട്ടിഘോഷിച്ചത്. നാട്ടകവും സമീപ പ്രദേശങ്ങളിലും വലിയ വികസനവും ഉണ്ടാകുമെന്നും പ്രചരിച്ചു. 

എന്നാല്‍ ഇവയെല്ലാം പാഴ് വാക്കായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ കണ്ടെയ്‌നറുകള്‍ വരും. ജലമാര്‍ഗ്ഗം ഒരു ചരക്കും എത്താറില്ല. ജെട്ടിയുടെയും ബാര്‍ജിന്റെയും നിര്‍മാണത്തിലുണ്ടായ കാലതാമസമാണ് ജലമാര്‍ഗമുള്ള ചരക്കുഗതാഗതം വൈകിപ്പിക്കുന്നത്. 

രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിക്ക് 48 ഏക്കര്‍ സ്ഥലം ഇനിയും ആവശ്യമുണ്ട്.  ബെര്‍ത്ത് നിര്‍മ്മാണം വീണ്ടും ഇഴയുകയാണ്.

ലക്ഷ്യം പാളി 

വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ് 2009ല്‍ നാട്ടകത്തെ പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.

49 ശതമാനം സര്‍ക്കാരും 51 ശതമാനം സ്വകാര്യ കമ്പനിയായ പോര്‍ട്ട് ആന്റ് കണ്ടെയ്‌നര്‍ സര്‍വീസും ചേര്‍ന്ന് പത്ത് കോടി രൂപയാണ് തുറമുഖത്തിനായി മുടക്കിയത്. തുറമുഖ-വ്യവസായ വകുപ്പുകള്‍ സംയുക്തമായാണ് കോട്ടയം പോര്‍ട്ട്‌സ് ആന്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്.കൊച്ചി തുറമുഖവുമായി ചേര്‍ന്ന് ഒരു കണ്ടെയ്‌നര്‍ ഡിപ്പോ ആക്കി കോട്ടയം തുറമുഖത്തെ മാറ്റുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഇതോടെ നിര്‍മാണ മേഖലയിലേക്കുള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനായിരുന്നു പദ്ധതി.

ക്രെയിനില്ല 

ഉദ്ഘാടനം കഴിഞ്ഞ് 9 വര്‍ഷം പൂര്‍ത്തിയായ പോര്‍ട്ടിന് ഇനിയും ഒരു ക്രെയിന്‍ പോലും ലഭ്യമല്ല. തുറമുഖത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തിന് ക്രെയിന്‍ സര്‍വീസ് അത്യന്താപേക്ഷിതമാണ്. ബാര്‍ജിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം സജീവമാകുമെന്ന് ജനറല്‍ മാനേജര്‍ രൂപേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.