Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രേക്ഷകനും പാര്‍വതിയും സ്ത്രീപക്ഷ വാദങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:45 am IST
in Vicharam

നടി പാര്‍വതിയുടെ കസബ എന്ന  ചിത്രത്തിലുള്ള സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള  പൊട്ടിത്തെറിയും അതിനെക്കുറിച്ച് നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളും കാണാനിടയായ  മലയാള  സിനിമയുടെ  ഒരു  സാദാ  പ്രേക്ഷകന്‍  മാത്രമാണ് ഞാന്‍. 

പതിനഞ്ചു കൊല്ലത്തിനൊക്കെ മുന്‍പ് കേരളത്തിലെ സമൂഹം മാനസിക രോഗികളായി കണ്ടിരുന്നത്  ഷക്കീല പടത്തിനൊക്കെ ഇടിച്ചു കയറുന്ന മധ്യവയസ്‌കരെ ആയിരുന്നു (അത് ശരിയോ തെറ്റോ എന്നല്ല). എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ആ വിശേഷണത്തിന് അര്‍ഹരായി എനിക്ക് തോന്നുന്നത് സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന സന്ദേശം തിരയാന്‍ കയറുന്ന നവയുഗ ബുദ്ധിജീവികളെയാണ്. 

അത് അവിടെ നില്‍ക്കട്ടെ; നമുക്ക് കസബയിലേക്ക് വരാം. ആ ചിത്രം എനിക്കും ഇഷ്ടമായില്ല (കേരളത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഇഷ്ടമായില്ല എന്ന് വിശ്വസിക്കുന്നു) അതിനു കാരണം ആ ചിത്രം സ്ത്രീ വിരുദ്ധം ആയതുകൊണ്ടല്ല, മറിച്ച് ഒരു മോശം ചിത്രം ആയതു കൊണ്ടാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. 

ഏതു ഭാഷയില്‍ ഉള്ള സിനിമ എടുത്താലും രണ്ടു തരം സിനിമകളേ ഉള്ളു എന്ന് സാധാരണ പേക്ഷകനെന്ന  നിലയ്‌ക്ക് ഞാന്‍ വിശ്വസിക്കുന്നു. നല്ല സിനിമയും മോശം സിനിമയും. ഇതിനുള്ള നിര്‍വചനം ചോദിച്ചു വരുന്ന ബുദ്ധിജീവികളോട് ഉദാഹരണത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കാം. ഈ കസബ പ്രശ്‌നത്തില്‍ പ്രതിക്കുട്ടില്‍ നിര്‍ത്തപ്പെടുന്ന നടന്‍ മമ്മൂട്ടിയുടെ ഇന്നത്തെ ബൗദ്ധിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രം ഏതാണ്? എന്റെ ഉത്തരം 1986-ല്‍ സംവിധായകന്‍ ഐ.വി. ശശി സംവിധാനം ചെയ്ത ‘ആവനാഴി’ എന്ന സിനിമയാണ്. 

എന്നാല്‍ ആ സിനിമയെ മലയാളത്തിലെ പ്രേക്ഷക സമൂഹം ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം അത് നല്ല സിനിമ ആകുന്നതു കൊണ്ടാണ് എന്നത് മാത്രമാണ് (കസബ ഒരു മോശം സിനിമ ആകുന്നത് പോലെ). സ്ത്രീ വിരുദ്ധത ആവശ്യത്തിന് ഉണ്ടായിട്ടും ‘ദേവാസുരം’ ഒരു വിജയ ചിത്രം ആകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല

ഇനി മറ്റൊരു കാര്യംകൂടി പാര്‍വതി മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. അതായത് സിനിമ സമൂഹത്തിനു നല്‍കുന്ന സന്ദേശം. പ്രിയ സുഹൃത്തേ സിനിമ സമൂഹത്തിനു ഒരു സന്ദേശവും നല്‍കുന്നില്ല, മറിച്ച് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എടുത്തുപയോഗിക്കുകയാണ് സിനിമ ചെയുന്നത്. ഒരു തലമുറയ്‌ക്കു മുന്‍പ് കഥാപാത്രങ്ങള്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ മദ്യപിക്കുകയും മുഴുവന്‍ സമയവും അശ്ലീലം മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങിയാല്‍ അതിനു എന്ത് സംഭവിക്കുമെന്ന് ബോധമുള്ളവര്‍ക്ക് എല്ലാം അറിയാം. 

എന്നാല്‍ ഇന്നത്തെ കാലത്തു അത്തരം ചിത്രങ്ങള്‍ പലതും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓടുന്നത് അത് ഇന്നത്തെ മലയാളിയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ്. അന്നത്തെ ഹിറ്റ് വിഷയമായിരുന്നു തൊഴിലില്ലായ്‌മയും ദാരിദ്ര്യവും. ഇന്നത്തെ മലയാള സിനിമയില്‍ മുഖ്യപ്രമേയമായി കാണിച്ചാല്‍ ജനം കൂവും എന്നതിന്റെയും കാരണം മറ്റൊന്നല്ല എന്ന് വിശ്വസിക്കുന്നു.

രാജു എന്‍.ആര്‍, ആനയറ, 

തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Music

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.