Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തിരമുറിച്ച് മുന്നേറുന്നവള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:30 am IST
in Lifestyle

കുടുംബം പുലര്‍ത്താന്‍ ഭര്‍ത്താവിനൊപ്പം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ കാര്‍ത്തികേയന്‍ കേരളത്തിന്റെ അഭിമാനമാണ്. നാല് മക്കള്‍ക്ക് അന്നം തേടി പുലര്‍ച്ചെ മൂന്ന് മണിക്ക് ഈ അമ്മ പോകുന്നത് ആഴക്കടലിലേക്കാണ്. കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം രേഖയെ കണ്ടെത്തി ആദരിച്ചതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. തൃശൂര്‍ സ്വദേശിയായ ഈ മുപ്പത്തിയേഴുകാരി നാല് മക്കള്‍ ഉള്‍പ്പടെ ആറംഗങ്ങള്‍ ഉള്ള കുടുംബത്തിന്റെ അത്താണിയാണ്. ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം പഴഞ്ചന്‍ ഫൈബര്‍ വള്ളവും 25 വര്‍ഷം പഴക്കമുള്ളൊരു യമഹ എഞ്ചിനുമായി തിരമുറിച്ച് അവര്‍ മുന്നേറുന്നത് ജീവിതത്തിരകളില്‍ പെട്ടുപോകാതിരിക്കാനാണ്. നാല് പെണ്‍ക്കളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാനാണ് നീന്തലറിയാഞ്ഞിട്ടും ആഴക്കടലിലേക്ക് പോകുന്നതെന്ന് രേഖ പറയുന്നു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിനി രേഖ 10 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം കടലില്‍ പോകാന്‍ തുടങ്ങിയത്. കടലില്‍ പോകാന്‍ ഭര്‍ത്താവിന് സഹായിയെ കിട്ടാതായപ്പോഴാണ് നീന്തല്‍ പോലുമറിയാത്ത ഈ സ്ത്രീ ആഴക്കടലിലേക്ക് പോകാന്‍ ധൈര്യം കാണിച്ചത്. 

ദിവസം 38 ലിറ്റര്‍ മണ്ണെണ്ണയും എണ്ണൂറ് രൂപയുടെ പെട്രോളുമാണ് ചെലവാകുന്നത്. ഇത്രയും ഇന്ധനം കത്തിച്ച് കടലിലേക്ക് പോകുന്ന ദിവസങ്ങളില്‍ പലപ്പോഴും ഒന്നും കിട്ടാതെ ഒഴിഞ്ഞ തോണിയുമായി മടങ്ങേണ്ടി വരുന്നുണ്ട്. പഴക്കം ചെന്ന എന്‍ജിനുമായി കടലില്‍ പോയി ആഴക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രേഖ ഓര്‍ക്കുന്നു. എങ്കിലും ഈ  തൊഴിലില്‍ നിന്ന് പിവാങ്ങാന്‍  ഒരുക്കമല്ല. ഒരിക്കല്‍ എന്‍ജിന്റെ പങ്ക ഊരി പോയി കടലില്‍ ഒഴുകി നടന്നു.  മറ്റ് വഞ്ചിക്കാരാണ് രക്ഷയ്‌ക്കെത്തിയത്. ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മക്കള്‍ അനാഥരാകുമായിരുന്നുവെന്ന് പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറുന്നു. 

ഫൈബര്‍ വള്ളം വളരെ പഴക്കമുള്ളതാണ്. പുതിയൊരു വള്ളം വാങ്ങണമെന്ന് മോഹമില്ലാഞ്ഞിട്ടല്ല, പണം വേണ്ടേ ? രേഖ ചോദിക്കുന്നു. പുതിയ ഫൈബര്‍ വള്ളത്തിന് 1, 80,000 രൂപ വേണം. നല്ലൊരു ഫൈബര്‍ വള്ളമുണ്ടെങ്കില്‍ കൂടുതല്‍ അകലേക്ക് പോയി മീന്‍പിടിക്കാം. നെയ്‌മീന്‍, അയല പോലുള്ളമീനുകള്‍ ആഴക്കടലിലുണ്ട്. പക്ഷേ പഴഞ്ചന്‍ വള്ളവുമായി അങ്ങോട്ട് പോകുന്നത് അപകടമാണ്. തന്റെ ഉദ്യമം അറിഞ്ഞ  ഒരു അമേരിക്കന്‍ കമ്പനി  മത്സ്യബന്ധനത്തികനുള്ള  ആധുനിക ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണിതീര്‍ക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യണം. ആധുനിക ഉപകരണങ്ങള്‍ ലഭിക്കുന്നതോടെ 1,600 അടി താഴ്ചയിലുള്ള മത്സ്യങ്ങളെ കണ്ടെത്താനാകും. ജപ്പാനില്‍ നിന്നുള്ളവരും രേഖയുടെ ഈ ദൗത്യത്തെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. കേന്ദ്രകൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗത് കേരളത്തില്‍ എത്തിയപ്പോള്‍ ഉപഹാരം നല്‍കി ആദരിച്ചിരുന്നു. കൂടാതെ കൂടുമത്സ്യക്കൃഷി ചെയ്യുന്നതിന് 2,000 കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെയും  നല്‍കിയിരുന്നു. പുതിയ എന്‍ജിന് 1,27,000 രൂപയാകും. ‘മൂന്ന് കൊല്ലം പഴക്കമുള്ള വല ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്. അതിനും വേണം, 1,25,000 രൂപ. 

വളളത്തില്‍ കയറി ആദ്യം കടലില്‍ പോയപ്പോള്‍ തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. എങ്കിലും ഒരുപാടുപേരുടെ പ്രോത്സാഹനവും അഭിനന്ദനവും ഉണ്ടായതോടെ സധൈര്യം മുന്നോട്ടു പോകുകയായിരുന്നു രേഖ. മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത് ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നുവെന്ന് രേഖ പറയുന്നു. നേവിയില്‍ നിന്നു വിരമിച്ച ഒരു ഓഫീസര്‍ സഹാമായി നല്‍കിയ 20,000 രൂപ ഉപയോഗിച്ച് പുതിയ വല വാങ്ങാനായി. ഇപ്പോള്‍ കുടുംബം പോറ്റാനായി ഭര്‍ത്താവിന് ഒരു കൈ സഹായം ചെയ്യാനാകുന്നതിന്റെ  ചാരിതാര്‍ത്ഥ്യത്തിലാണ് ഹിന്ദി വിദ്വാന്‍ പരീക്ഷ പാസായ രേഖ കാര്‍ത്തികേയന്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മായ ഒന്‍പതാം ക്ലാസുകാരി അഞ്ജലി അഞ്ചാം ക്ലാസുകാരി ദേവപ്രിയ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ലക്ഷ്മിപ്രിയ എന്നിവരാണ് മക്കള്‍.

ഷീനാ സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.