Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്കിന് 10.80 കോടിയുടെ ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:44 pm IST
in Kannur

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക് പൂര്‍ത്തീകരണം, ലബോറട്ടറി ബ്ലോക്ക് എന്നിവ നിര്‍മിക്കുന്നതിനായി 10. 80 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 35 കോടി രൂപയുടെ മലബാര്‍ കാന്‍സര്‍ സെന്റര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയത്. ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക് പൂര്‍ത്തീകരണ പദ്ധതിയില്‍ റേഡിയോളജി ബ്ലോക്കിന്റെ വിപുലീകരണം, ഹൈഎന്റ് സിടി സ്‌കാനര്‍ സ്ഥാപിക്കല്‍, കാത്‌ലാബ് സംവിധാനം എന്നിവയും ഉള്‍പ്പെടും.

സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി : ഓഹരികള്‍ തിരിച്ചു നല്‍കിയില്ല ; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍

കണ്ണൂര്‍: ഓഹരികള്‍ തിരച്ചുനല്‍കാതെ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി. പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍. സിപിഎം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ആശുപത്രിയാണ് നിക്ഷേപകരും ഓഹരി ഉടമകളും അറിയാതെ അടച്ചുപൂട്ടിയത്. ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രണ്ടുവര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്‌സാക്കിയിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജീവനക്കാര്‍ പോലുമറിയാതെ കടത്തിക്കൊണ്ടുപോയതായും നാട്ടുകാര്‍ പറയുന്നു.

നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തവര്‍ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയതായറിയുന്നു. ചെറുകുന്ന് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് എജ്യുക്കേഷന്‍ സൊസൈറ്റി ലിമിറ്റഡ് സി 1752 എന്ന പേരിലാണ് സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘത്തില്‍ ചെറുകുന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഡയറക്ടര്‍മാരാണ്. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഓഹരിയെടുത്തിട്ടുണ്ട്. 2007 ഏപ്രില്‍ എട്ടിന് ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് താവത്ത് സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടക്കത്തില്‍ താവത്ത് മൂന്നുനില വാടകക്കെട്ടിടത്തില്‍ തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്.

ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനും സംഘം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍ നിന്നു ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. വിദേശങ്ങളില്‍ നിന്നുപോലും പണപ്പിരിവ് നടത്തിയതായി നാട്ടുകാര്‍ പറയുന്നു. വാടകക്കെട്ടിടത്തിന്റെ സമീപത്തായി ഇരുനിലക്കെട്ടിടവും 76 സെന്റ് സ്ഥലവും വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നിക്ഷേപകരെപ്പോലും അറിയിക്കാതെ ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു. കെട്ടിടം മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ഥലം വിറ്റതിനുശേഷം നിക്ഷേപത്തുക മടക്കിത്തരാമെന്നാണ് പാര്‍ട്ടി നേതൃത്വം ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്.

ആശുപത്രി കെട്ടിടത്തിന് സമീപത്തുകൂടെ മേല്‍പ്പാലം വന്നതോടെ സ്ഥലത്തിന്റെ വില ഇടിയുകയും സ്ഥലത്തേക്ക് നടന്നുപോകാന്‍ പോലും വഴിയില്ലാതാകുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ആശുപത്രിയെക്കുറിച്ചുയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആശുപത്രി അടച്ചു പൂട്ടിയ സംഭവം പ്രദേശത്തെ പാര്‍ട്ടിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.