Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണവത്ത് ബോംബ് പൊട്ടിയത് സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് ചിറ്റാരിപ്പറമ്പില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 09:43 pm IST
in Kannur

കണ്ണവം: കണ്ണവത്ത് ബോംബ് പൊട്ടി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു എന്ന വാര്‍ത്ത വ്യാജം. ബോംബ് പൊട്ടിയത് സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും. ടൗണില്‍ സ്ഥാപിച്ച സിസി ടിവിയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കെസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ബോംബേറ് ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം കണ്ണവത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയിട്ടും പോലീസ് കേസെടുക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണവം ടൗണില്‍ സിപിഎം സംഘം കൊടിതോരണങ്ങള്‍ കെട്ടിയിരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവിടങ്ങളില്‍ സിപിഎം കൊടിതോരണങ്ങള്‍ കെട്ടുന്നത്. തങ്ങളുടെ കൊടി വ്യാപകമായിസ്ഥാപിക്കുകയും മറ്റുള്ളവരുടെ കൊടി നശിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം ഈ മേഖലകളില്‍ നടപ്പാക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ പാടില്ലെന്ന് തീരുമാനമെടുക്കുകയും ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ കൊടിതോരണങ്ങള്‍ വ്യാപകമായി സ്ഥാപിക്കുകയും എതിരാളികളുടേത് നശിപ്പിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.

കണ്ണവം, ചിറ്റാരിപ്പറമ്പ്, വട്ടോളി, ചുണ്ടയില്‍, എടയാര്‍, വെളുമ്പത്ത്, പൂഴിയോട്, കൈച്ചേരി, പൂവ്വത്തിന്‍ കീഴില്‍ തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ചുള്ള ബോര്‍ഡുകളും കൊടിതോരണങ്ങളും പോസ്റ്ററുകളും സിപിഎം സംഘം നശിപ്പിച്ചിട്ടുണ്ട്. വട്ടോളിയിലെ വിവേകാനന്ദ സേവാകേന്ദ്രവും തകര്‍ത്തിരുന്നു. അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് കണ്ണവം പോലീസ് സ്വീകരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളില്‍ എഴുതാന്‍പാടില്ലെന്ന് തീരുമാനിക്കുകയും മിക്ക പോസ്റ്റുകളിലും എഴുതുകയും ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. കണ്ണവത്ത് റോഡിന് തടസ്സമുണ്ടാകുന്ന രീതിയില്‍ തോരണങ്ങള്‍ കെട്ടിയത് ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കെഎപി പോലീസിനെ അടക്കം കാവല്‍ നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ കൊടിതോരണങ്ങള്‍ കെട്ടിയത്. ഇതുകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ തൊടീക്കളത്തെ ഒരു കുറ്റവാളിയായ സിപിഎം പ്രവര്‍ത്തകനാണ് ബോംബ് റോഡില്‍ എറിഞ്ഞ് പൊട്ടിച്ചത്. ഈ ദൃശ്യം ടൗണിലെ ക്യാമറയില്‍ പതഞ്ഞിട്ടുണ്ട്. മാത്രമല്ല, പോലീസ് നോക്കിനില്‍ക്കെയാണ് സംഭവം നടന്നതും.

സംഭവത്തിന് ശേഷം സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്റെ വണ്ടിയുടെ നമ്പര്‍ കൊടുത്തിരുന്നുവെങ്കിലും ഇവര്‍ പറഞ്ഞ കാറിന്റെ നിറം മാറ്റമായിരുന്നു. ഈ നിറത്തില്‍ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാറായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ആഴ്ചകളായി ഈ മേഖലയില്‍ സിപിഎം നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ സംഘര്‍ഷത്തിന് സാധ്യതയേറെയാണ്. പോലീസാകട്ടെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിരോധിക്കേണ്ടിവരുമെന്ന് ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.