Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്‍പ്പാത്തിയിലെ ദേവരഥപ്രയാണത്തിന് ഇനി ഉരുക്ക് ചക്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:59 pm IST
in Palakkad

പാലക്കാട്: കാശിയില്‍ പാതിയെന്ന ഖ്യാതിയുള്ള കല്‍പാത്തിയില്‍ ഇത്തവണത്തെ രഥോത്സവത്തിന് മാറ്റുകൂടും. ദേവരഥങ്ങളുടെ മരച്ചക്രങ്ങള്‍ മാറി ഉരുക്കിന്റെ ചക്രങ്ങള്‍ ഘടിപ്പിച്ചതോടെ രഥപ്രയാണത്തിന് പത്തരമാറ്റിന്റെ തിളക്കമാവും. ഭാവിയിലെ സുരക്ഷ കണക്കിലെടുത്താണ് കാലങ്ങളോളം പഴക്കമുള്ള രഥത്തിലെ മരച്ചക്രങ്ങള്‍ മാറ്റി ഉരുക്കില്‍ തീര്‍ത്ത ചക്രങ്ങള്‍ പിടിപ്പിച്ചത്.

തമിഴ്‌നാട്ടിലെ പ്രശസ്തരായ അമ്പലങ്ങളിലെ രഥങ്ങളുടെ മാതൃകയിലാണ് കല്‍പാത്തിയിലെ ദേവരഥങ്ങളുടെ ചക്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചക്രങ്ങള്‍ക്കുപുറമെ ചക്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അച്ചും മരത്തില്‍ നിന്നും മാറി ഉരുക്കുനിര്‍മ്മിതമായി. ആറുനൂറ്റാണ്ടോളമായി നടക്കുന്ന രഥോത്സവത്തില്‍ ടണ്‍കണക്കിനു ഭാരമുള്ള ദേവരഥങ്ങള്‍ മരചക്രങ്ങളിലുരുളുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നതിനാലാണ് ഉരുക്കില്‍ നിര്‍മ്മിക്കാന്‍ നടപടിയായത്.

ഇതിന്റെ ആദ്യഘട്ടമായി കല്‍പാത്തിയിലെ വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവന്‍ തേരിന്റെ രഥത്തിലെ ചക്രങ്ങളും അച്ചും ഇത്തവണത്തെ രഥോത്സവത്തിന് മുമ്പ് തന്നെ പൂര്‍ണ്ണമായും ഉരുക്കു ചക്രങ്ങളാക്കി. ഒരു രഥത്തിലെ ചക്രങ്ങളും അച്ചും ഉരുക്കിലേക്കു മാറ്റുന്നതിനു ഏകദേശം ആറുലക്ഷത്തോളം രൂപയാണ് ചിലവുവരുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്ത തേരുനിര്‍മ്മാതാക്കളുടെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സംഘത്തിന്റെ നേതൃത്വത്തിലാണ് കല്‍പാത്തിയിലെ ദേവരഥ ചക്രങ്ങള്‍ നിര്‍മ്മിച്ചത്.

ദീപാവലി ദിനത്തില്‍ കല്‍പാത്തിയിലെ അച്ചന്‍പടിയിലേക്കു മാറ്റിയ തേരുകള്‍ അവിടെ വെച്ചാണ് പുതിയ ഉരുക്കുചക്രങ്ങള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചത്. നേരത്തെ തന്നെ ഉരുക്ക് ദണ്ഡ് പൊതിഞ്ഞിരുന്നു. മരചക്രങ്ങളാവുമ്പോള്‍ വര്‍ഷാവര്‍ഷം രഥോത്സവത്തിനു മുമ്പേ ചക്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായുണ്ട്. മരങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നതും നിര്‍മ്മാണ ചെലവും മറ്റും ചെലവുകളും കണക്കാക്കിയാണ് കല്‍പ്പാത്തിയിലെ തേരുചക്രങ്ങള്‍ ഉരുക്കിലേക്ക് മാറ്റാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചത്. രഥോത്സവ ധന്യതയില്‍ അഗ്രഹാര വീഥികള്‍ തേരുരുളും കാലം സമാഗതമായതോടെ ഇനി കല്‍പ്പാത്തി ഗ്രാമ വീഥികളില്‍ ദേവരഥപ്രയണം നടത്തുന്ന രഥചക്രങ്ങളില്‍ ഉരുക്കിന്റെ പത്തരമാറ്റു തിളക്കമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.