Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്‌ അപ്‌നാഘര്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:12 pm IST
in Palakkad

കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന അപ്‌നാഘര്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍. 85 സെന്റ് സ്ഥലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ പുതുവര്‍ഷത്തോടെ താമസം തുടങ്ങും.

640 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 64 മുറികളും 32 അടുക്കളകളും ഓരോ മുറിയിലും ഇരുനിലയുള്ള അഞ്ച് കട്ടിലുകളുമാണുണ്ടാവുക. ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം സുഗമമായി ഇരുന്നുകഴിക്കാനാവുന്ന എട്ട് ഡൈനിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ കോസ്റ്റ് ഫോര്‍ഡ് കമ്പനിക്കാണ് അപ്‌നാഘറിന്റെ നിര്‍മ്മാണചുമതല. കഴിഞ്ഞ വര്‍ഷമാണ് കഞ്ചിക്കോട്ടെ ഇതര സംസ്ഥാനക്കാര്‍ക്ക് സുരക്ഷിത താമസസൗകര്യത്തിനായി അപ്‌നാഘര്‍ന്റെ നിര്‍മ്മാണമാരംഭിച്ചത്.

കഞ്ചിക്കോട്ടെ കമ്പനികളില്‍ ഭൂരിഭാഗവും ഷിഫ്റ്റ് സമ്പ്രദായം വരുന്നതിനാലാണ് ഒരു മുറിയില്‍ 10 പേര്‍ എന്ന നിലയില്‍ താമസം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രീകൃത രീതിയിലാണ് അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള പാചകവിതരണം കഞ്ചിക്കോട്ടെ ഐഒസി ക്കാണെന്നിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. പാചകവാതകത്തിന് അടുക്കളകളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനാല്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയും അവരവര്‍ അതാതു മാസങ്ങളില്‍ നല്‍കണം.

തുടക്കത്തില്‍ ഒരാള്‍ക്ക് മാസം 1000 രൂപ നിരക്കിലാണ് വാടക ഈടാക്കുനുദ്ദേശിക്കുന്നത്. കഞ്ചിക്കോട്ടെ തൊഴില്‍ സ്ഥാപനങ്ങളിലെ ഉടമസ്ഥരില്‍ നിന്നും ലഭിക്കുന്ന തൊഴിലാളികളുടെ ലിസ്റ്റ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് അപ്‌നാഘറില്‍ ബായിമാര്‍ക്ക് റൂം നല്‍കുന്നത്.നിലവില്‍ കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ മാത്രം 5000 ത്തോളം ഇതരസംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്.വാളയാര്‍,കഞ്ചിക്കോട്,പുതുശ്ശേരി ഭാഗത്തെ വാടക വീടുകളിലാണ്. മിക്കയിടത്തും കുടുസുമുറിയില്‍ താമസിക്കുന്നവരുടെ താമസം പരിതാപകരമാണ്. ഇവരുടെ സുരക്ഷിതത്വവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തുമാണ് കഞ്ചിക്കോട് ഇതരസംസ്ഥാനക്കാര്‍ക്കായി താമസമൊരുക്കാന്‍ പദ്ധതിയിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.