Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പദ്ധതിയുടെ രൂപരേഖയില്‍ അശാസ്ത്രീയത തോടുകളുടെ നവീകരണം: ആശങ്കകള്‍ മാറുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:48 pm IST
in Pathanamthitta

തിരുവല്ല: പതിറ്റാണ്ടുകളായി ചവറുനിറഞ്ഞുകിടക്കുന്ന നഗരത്തിലെ മൂന്ന് തോടുകള്‍ നവീകരിക്കാന്‍ ജലവിഭവ വകുപ്പ് പദ്ധതിയിടുമ്പോള്‍ ആശങ്കകളും ശക്തമാകുന്നു. മുല്ലേലി തോട്, ചന്ത തോട്, തിരുവമ്പാടി തോട് എന്നിവയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

88 ലക്ഷം രൂപയുടെ ശുചീകരണ ജോലികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. മൊത്തം പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് പണികള്‍. മൂന്നു തോടുകളും അനവധി ചെറിയ ചാലുകളോടെയാണ് നഗരത്തിലൂടെ ഒഴുകുന്നത്. എല്ലാ ചാലുകളും സമീപപഞ്ചായത്തുകള്‍ കടന്നാണ് പമ്പാനദിയില്‍ പതിക്കുന്നത്. തോടുകളുടെ ഒരുഭാഗത്തുമാത്രം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ ഗുണകരമാവില്ലെന്ന എതിര്‍വാദം പദ്ധതിയെ ചൂടുപിടിപ്പിക്കുന്നു.

അനുബദ്ധ ജലശ്രോതസുകളായ കോട്ടത്തോട് അടക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് ഇപ്പോള്‍ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നഗരത്തിലെ ചാലുകളെല്ലാം നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളുമായി ബന്ധപ്പെട്ടവയാണ്.പ്രാദേശികമായി തോടുകള്‍ക്ക് പേരുമാറുന്നുണ്ടെങ്കിലും മണിമലയാറില്‍നിന്ന് തുടങ്ങി പടിഞ്ഞാറ് പമ്പാനദിയില്‍ പതിക്കുന്നതാണ് ഇവയെല്ലാം.കിഴക്കുഭാഗത്തുളള നഗരസഭാ പ്രദേശത്തുനിന്നാണ് പടിഞ്ഞാറേക്ക് വെള്ളപ്പൊക്ക സമയത്ത് ഒഴുക്ക്. നഗരസഭാ പ്രദേശത്തെ മാത്രം തോടുകള്‍ ശുചീകരിക്കപ്പെടുമ്പോള്‍ മാലിന്യങ്ങള്‍ തടസമില്ലാതെ പഞ്ചായത്തുപ്രദേശത്തേക്ക് ഒഴുകിയെത്തും. പഞ്ചായത്തുകളില്‍ ഇവ നീക്കുന്നതിന് ഒരു സംവിധാനവുമില്ല.

ചന്തത്തോടും മുല്ലേലിത്തോടും തിരുവമ്പാടിയുമെല്ലാം പെരിങ്ങരയിലെ വേങ്ങല്‍ തോട്ടിലേക്കും ചാത്തങ്കരിതോട്ടിലേക്കും എത്തിയാണ് ആറ്റില്‍ പതിക്കുന്നത്.ജലനിരപ്പ് താഴുമ്പോള്‍ നെടുമ്പ്രം ഭാഗത്തേക്കുള്ള വൈക്കത്തില്ലം, വാളകത്തില്‍ തോടുകളിലേക്ക് തിരിച്ചൊഴുക്കും ഉണ്ടാകും. നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടയെല്ലാം പരക്കാന്‍ സാധ്യത ഉള്ളതായി വിലയിരുത്തുന്നു.നാലടി ഉയരത്തില്‍ ഈ തോടുകളില്‍ ഊള അടിഞ്ഞുകിടപ്പുണ്ട്. ഇവ ജെ.സി.ബി. ഉപയോഗിച്ച് വാരാനാകില്ല. വെള്ളത്തില്‍ കലങ്ങിനില്‍ക്കുന്ന ഊള പിന്നീട് തിരികെ അടിത്തട്ടില്‍ അടിയും.മോട്ടോര്‍ ഉപയോഗിച്ച് വെള്ളവും ചെളിയും നീക്കുന്ന പണികൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകും.

പടിഞ്ഞാറുനിന്ന് തോടുകള്‍ മേല്‌പോട്ടുള്ള ഭാഗത്തേക്ക് നവീകരിക്കുക, ഒരുതോട് തുടക്കം മുതല്‍ ഒടുക്കം വരെ എന്ന രീതിയില്‍ നവീകരിക്കുക, കൂടുതല്‍ ഫണ്ട് അനുവദിച്ച് തുടര്‍ഭാഗങ്ങള്‍ ശുചീകരിക്കുക എന്നീ ബദല്‍ നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്. മൂന്നു തോടുകളിലെയും അടിഞ്ഞുകൂടിയ കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ സമീപത്തെ കരയിലേക്കു തന്നെയാണ് ഇപ്പോള്‍ വാരിയിടുക. ഇവ സംസ്‌കരിക്കാന്‍ പദ്ധതിയില്‍ ഇടമില്ല.മൂന്ന് തോട്ടിലും മദ്യക്കുപ്പികളും ഡയപ്പര്‍ പോലെയുള്ള അജൈവമാലിന്യങ്ങളും കൂടിക്കിടപ്പുണ്ട്. തോടിന്റെ അടിത്തട്ട് 55 സെന്റീമീറ്റര്‍ മാത്രമാണ് താഴ്‌ത്തുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

Kerala

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

പുതിയ വാര്‍ത്തകള്‍

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.