Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കുറ്റവാളികളുടെ സ്വര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:58 am IST
in Special Article

ഗുണ്ടകളെ പിടികൂടുമെന്നു പോലീസ്. ഇപ്പോള്‍ സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്‌ക്ക് സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച് 2010 പേര്‍ക്കെതിരെയാവും കാപ്പ ചുമത്തുക. പക്ഷേ പോലീസ് ഗുണ്ടകളെ പിടികൂടി വരുമ്പോള്‍ ഇടയ്‌ക്കു വച്ച് നിലയ്‌ക്കും. ഗുണ്ടകളെ നിലനിര്‍ത്തേണ്ടത് ചിലരുടെയെങ്കിലും ആവശ്യമാണ്. അങ്ങനെ ഫലത്തില്‍ പോലീസിന്റെ കൈയില്‍ അദൃശ്യമായ വിലങ്ങു വീഴും. ഇത്തവണ കുറെക്കൂടി ശക്തമായാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും പോലീസിലും സമ്മര്‍ദം ഏറിയിരിക്കുകയാണ്. കഴിഞ്ഞിടെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാനത്തു നടക്കുന്ന ഗുണ്ടാ രാജിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഭരണ പക്ഷത്തെ സിപിഐയും ഇക്കാര്യത്തില്‍ സിപിഎമ്മുമായി ഇടഞ്ഞിരിക്കുകയാണ്. പന്ന്യന്‍ രവീന്ദ്രന്‍ കടുത്ത ഭാഷയിലാണ് പോലീസിനെ വിമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് പാലിക്കാത്തവരെ പോലീസില്‍ നിന്നും പുറത്താക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

പഴയകാല പോലീസിന്റെ ബീജമുള്ളവര്‍ ഇപ്പഴുമുണ്ട്. കേരളത്തെ അധോലോകമാക്കാന്‍ അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തിലെ അക്രമം ഇടതുമുന്നണി ഭരണത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്നാണ് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഢി പറഞ്ഞത്. ക്രമസമാധാന തകര്‍ച്ചയെ സിപിഎം ഇപ്പോഴും വേണ്ട ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നത് ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. കേരളം കുറ്റവാളികളുടെ സ്വര്‍ഗമായിരിക്കുന്നു.

ഇതിനിടെയാണ് കൊടും കുറ്റവാളികളായ 1850ലധികം പേരെ അവരുടെ ശിക്ഷാ കാലാവധി തികയും മുന്‍പ് ജയില്‍ മുക്തരാക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണര്‍ക്കു മുന്‍പാകെ സര്‍ക്കാരില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായി പാലിക്കേണ്ടതൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. കൊടും ലൈംഗിക കുറ്റവുമടക്കമുള്ള വലിയ കൊലയാളിക്കൂട്ടത്തെ മോചിപ്പിക്കാനുള്ള വഴിയാണ് പക്ഷേ, ഗവര്‍ണ്ണര്‍ പി.സദാശിവം അടച്ചത്. ഗുണ്ടാരാജില്‍ ജനം ജീവനും സ്വത്തിനും ആശങ്കപ്പെടുമ്പോഴാണ് കൊടും കുറ്റവാളികളുടെ ശിക്ഷാകാലാവധി ഇളവു ചെയ്യാന്‍ സിപിഎം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

സിപിഎമ്മിന് ക്രിമിനലുകളോടു മാത്രമെന്താണിത്ര മമത..അല്ലെങ്കില്‍ ഭരണം കിട്ടിയാല്‍ നേരത്തെ ഇറക്കാമെന്ന് ഇവര്‍ക്കു വാക്കുകൊടുത്തിട്ടുണ്ടോ. ആര്‍ക്കു വേണ്ടിയാണ് ഇവരെ ഇത്രപെട്ടെന്ന് ഇറക്കാന്‍ ശ്രമിച്ചത്. ആകെ വകവരുത്താനാണ്. എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി ഭരണത്തിലേറിയത് ഇങ്ങനെ ജനത്തെ ശരിയാക്കാനായിരുന്നെന്ന് ആരു കണ്ടു. അല്ലെങ്കിലും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ക്രിനലുകള്‍ക്കാണ് സ്വാതന്ത്ര്യം കിട്ടുക എന്നത് ആരോപണം മാത്രമല്ലെന്നു തെളിയിക്കാനുള്ള വ്യഗ്രതയിലാണോ സിപിഎം. പിണറായി വിജയന്റെ സര്‍ക്കാര്‍ ഭരണത്തിലേറി മാസങ്ങള്‍ക്കിടയില്‍ നടന്ന 13 രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ എട്ടും കണ്ണൂരിലാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തു മാത്രം നാല് കൊലപാതകങ്ങള്‍ നടന്നു.

ഭരണം നന്നാണെന്നും ക്രമ സമാധാന നില ഭദ്രമാണെന്നും സിപിഎംകാരുപോലും പറയുമെന്നു തോന്നുന്നില്ല. സംസ്ഥാനത്തെ ഗുണ്ടാരാജില്‍ അവരിലും നടുക്കമുണ്ടാകാം. അതുകൊണ്ട് പോലീസ് പറയുന്നതു ആത്മാര്‍ഥതയോടെയാണെങ്കില്‍പ്പോലും വിശ്വസിക്കാന്‍ പ്രയാസം. സിപിഎം ഭരിക്കുമ്പോഴൊക്കെ പാര്‍ട്ടി വളരുകയും സംസ്ഥാനം തകരുകയുമാണെന്നുള്ള ആരോപണം പണ്ടേയുണ്ട്. ഇന്നു പക്ഷേ സംസ്ഥാനത്തോടൊപ്പം പാര്‍ട്ടിയും തകരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.