Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചു; ഖത്തര്‍ ഒറ്റപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:42 pm IST
in World

ദുബായ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്,യുഎഇ, ബഹ്‌റൈന്‍, യെമന്‍, മാലദീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇതിനു പുറമേ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ലിബിയ അടക്കമുള്ള ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ലോകരാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയായേക്കാം. ഗള്‍ഫിലുള്ള മൂന്നു ലക്ഷം മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ ആശങ്കയിലാണ്.

ഈ രാജ്യങ്ങള്‍ ഖത്തറിന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി, സ്വന്തം പ്രതിനിധികളെ പിന്‍വലിച്ചു. ഇവിടങ്ങളിലുള്ള ഖത്തറികള്‍ രണ്ടാഴ്ചക്കകം നാടുവിടണം.

ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനകളായ മുസ്ലീം ബ്രദര്‍ഹുഡിനും അല്‍ഖ്വയ്ദക്കും ഐഎസിനും ഖത്തര്‍ സഹായം നല്‍കുന്നുവെന്നാണ് ആരോപണം. ഇറാന്റെ രഹസ്യ അജണ്ടകളെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും എതിര്‍പക്ഷം പറയുന്നു.

ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഗതാഗത ബന്ധവും ഉപേക്ഷിച്ചു. ഇനി ഈ രാജ്യങ്ങള്‍ക്കും ഖത്തറിനുമിടക്ക് റോഡ്, കടല്‍, വിമാന ഗതാഗതം ഉണ്ടാവില്ല. യെമനില്‍ ഭീകരര്‍ക്ക് എതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയിട്ടുമുണ്ട്.

ബന്ധം വിച്ഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. അബുദബിയുടെ എത്തിഹാദ് എയര്‍വെയ്‌സും യുഎഇയുടെ എമിറേറ്റ്‌സും ഖത്തറിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിതായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതായി ഖത്തര്‍ എയര്‍വെയ്‌സും അറിയിച്ചു.

2014ല്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അല്പകാലത്തേക്ക് തകര്‍ന്നിരുന്നു. അന്ന് സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ചു. എന്നാല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറികളെ പുറത്താക്കിയിരുന്നില്ല, യാത്രാസര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നില്ല.

പത്തു ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ എത്തി മുസ്‌ളീം രാജ്യങ്ങള്‍ ഭീകരര്‍ക്ക് എതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്തത്. ഭീകരരെ സഹായിക്കുന്ന രാജ്യം ഇറാനാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു.

ഭീകരബന്ധം ആരോപിച്ച് തങ്ങള്‍ക്ക് എതിരെ കൈക്കൊണ്ട നടപടി അനീതിയാണെന്ന് ഖത്തര്‍. ഇതിന് അവര്‍ക്ക് അധികാരമില്ല, ഭരണകൂടം പത്രക്കുറിപ്പില്‍ പറയുന്നു.

ഗള്‍ഫിലെ ചെറുരാജങ്ങളില്‍ ഒന്നാണ് ഖത്തര്‍. തലസ്ഥാനം ദോഹ. റിയാലാണ് നാണയം. ജനസംഖ്യയില്‍ 40 ശതമാനം അറബികളും 18 ശതമാനം ഇന്ത്യാക്കാരും പത്തു ശതമാനം ഇറാനികളും എട്ടര ശതമാനം പാക്കിസ്ഥാനികളും ബാക്കി 14.5 ശതമാനം മറ്റുള്ളവരുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

പുതിയ വാര്‍ത്തകള്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.