Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയൊഴിഞ്ഞുസിപിഐ യില്‍ ചേരിപ്പോര് ;നേതാവിനു ക്ഷണമില്ല

Janmabhumi Online by Janmabhumi Online
May 19, 2017, 09:00 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

കോഴഞ്ചേരി:ആറന്മുളയില്‍ നടന്ന അരി്ക്കടയുടെ ഉദ്ഘാടനം സിപിഐയില്‍ ചേരിപ്പോര് രൂക്ഷമെന്ന് സൂചന.

ആറന്മുള അരിക്കടയുടെ ഉദ്ഘാടന യോഗത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ നേതാവും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദ്, ആറന്മുള പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ എന്നിവരുടെ അസാന്നിധ്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണെന്ന് പറയപ്പെടുന്നു. ഇതിനിടെ ആറന്മുളയില്‍ നെല്‍കൃഷിക്കു നേതൃത്വം നല്‍കിയ സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ സ്ഥാനം ഒഴിയുകയും ചെയ്തു.രണ്ടാഴ്ച മുമ്പ് അരിക്കടയുടെഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചെങ്കിലും ഭരണകക്ഷിയിലെ തന്നെ എതിര്‍പ്പുകാരണം നീട്ടുവച്ചതായാണ് അറിയുന്നത്.

വകുപ്പു മന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇരുവരും മാറിനിന്നതെന്നാണ്പറയപ്പെടുന്നത്. പി. പ്രസാദിന്റെയും സജീവിന്റെയും പേരുകളും ഉദ്ഘാടന നോട്ടീസില്‍ ഇല്ലായിരുന്നു. ആറന്മുളയില്‍ അരിക്കട തുറക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതിലും ഇതിനാവശ്യമായ നടപടികള്‍ കര്‍ഷകരെക്കൊണ്ട് ചെയ്യിപ്പിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടായിരുന്നു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ ഇരുവരും സജീവമായി രംഗത്തുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ നെല്‍ക്കറ്റയും അരിയും സമര്‍പ്പിക്കുമ്പോഴും ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രസാദിനെയും പാടശേഖര സമിതിയെയും ഉദ്ഘാടന വിവരം അറിയിക്കുകയോ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലായെന്ന് പാടശേഖര സമിതി പ്രവര്‍ത്തകരും പറഞ്ഞു. സിപിഐയിലെ ചേരിപ്പോര് മൂലം ഒഴിവാക്കിയ പ്രശ്‌നത്തില്‍ സിപിഎമ്മിനും പരോക്ഷമായ ഇടപെടലുള്ളതായും ഇത് കെ.ജി.എസ് ഗ്രൂപ്പിനെ സഹായിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും നാട്ടുകാരില്‍ വിത്തുപാകിയിട്ടുണ്ട്. പുതിയസംഭവവികാസങ്ങള്‍ ആറന്മുളയിലെ നെല്‍കൃഷി ഇല്ലാതാകുമോയെന്ന സംശയവും നാട്ടുകാരിലും കൃഷിക്കാരിലും ഉണ്ടായി കഴിഞ്ഞു.

എന്നാല്‍ അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ പറയുന്നത്. ഈ വിവരം മന്ത്രിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ മാത്രമേ സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരമുള്ളൂവെന്നും അത് താന്‍ പൂര്‍ണമായും നടപ്പിലാക്കിയതായും ഇപ്പോള്‍ ഈ തസ്തിക നിലനില്‍ക്കുന്നില്ലെന്നും സജീവന്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കര്‍ഷകര്‍ പാടശേഖര സമിതിയുമായും അതാത് കൃഷി ഓഫീസുമായി ബന്ധപ്പെട്ട കൃഷി ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

India

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

Kerala

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

Kerala

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Kerala

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

പുതിയ വാര്‍ത്തകള്‍

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies