Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:51 pm IST
in Kollam

കൊട്ടാരക്കര: ഭക്ഷ്യസുരക്ഷ വിഭാഗം നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ലൈസന്‍സും നല്‍കുന്നില്ലെന്ന് ആക്ഷേപം.

ജനത്തിന്റെ ആരോഗ്യസുരക്ഷക്ക് മുന്‍തൂക്കം നല്‍കേണ്ട സംവിധാനത്തിന്റെ പ്രവര്‍ത്തനം ഓഫീസുകളില്‍ മാത്രം ഒതുങ്ങുന്നതായാണ് ആക്ഷേപം. ലൈസന്‍സ് പുതുക്കാനായി ഹോട്ടലുടമകള്‍ സമീപിച്ചാല്‍ പടി നല്‍കിയില്ലങ്കില്‍ ലൈസന്‍സ് നല്‍കുന്നത് നീട്ടികൊണ്ടുപോകുന്നു. നഗരസഭയിലെ അവസ്ഥയും ഇത് തന്നെയാണ്. ഫ്രണ്ട് ഓഫിസില്‍ അപേക്ഷ നല്‍കിയ ഇടത്തരം ഹോട്ടലുടമക്ക് കൈക്കൂലി നല്‍കാത്തതുകൊണ്ട് പല പ്രാവശ്യമാണ് നഗരസഭ ഓഫീസില്‍ എത്തി മടങ്ങേണ്ടിവന്നത്. ഫ്രണ്ട് ഓഫിസില്‍ നിന്ന് അപേക്ഷ നല്‍കിയതിന്റെ രേഖകള്‍ കാണിച്ചാലും അപേക്ഷ കിട്ടിയില്ല പിറ്റേദിവസം വരാന്‍ പറഞ്ഞ് മടക്കും. ഓഫീസ് കയറിയിറങ്ങി മടത്തുരിക്കുകയാണ് പ്രവാസി കൂടിയായ യുവ ഹോട്ടലുടമ.

എല്ലാവര്‍ഷവും ഓണം, ക്രിസ്തുമസ്, ശബരിമല മണ്ഡലകാലം എന്നിവയോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും സംയുക്തമായി പരിശോധന നടത്തുമ്പോള്‍ ഭക്ഷ്യസുരക്ഷാവിഭാഗവും അതില്‍ പങ്കാളികളാകും. തുടര്‍ന്നുള്ള സമയങ്ങളില്‍ എന്താണ് ഇവരുടെ ജോലി എന്നാണ് പൊതുജനം ചോദിക്കുന്നത്.

നഗരസഭ അടുത്തിടെ നടത്തിയ റെയ്ഡില്‍ ദിവസങ്ങള്‍ പഴക്കമുള്ള ചോറും പഴയ ചപ്പാത്തിയും മത്സ്യമാംസാദികളും പിടിച്ചെടുത്തിരുന്നു. ഈ വിവരമൊന്നും താലൂക്കിലെ’ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞ ലക്ഷണമില്ല. നഗരസഭ റെയ്ഡ് നടത്തി അഞ്ചുദിവസം കഴിഞ്ഞിട്ടും ടൗണിലെ ഹോട്ടലുകളിലും ഭക്ഷ്യഉല്പാദന വില്പനശാലകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കൊട്ടാരക്കര ടൗണിലെ ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് കൊട്ടാരക്കര ടൗണിലെ ഒരു ചായക്കടയില്‍ നിന്നും വടയില്‍ ചത്ത അട്ടയെ കിട്ടിയ സംഭവം.

ഇത് ഏറെ വിവാദമായിട്ടും വട നിര്‍മ്മിച്ച് നല്‍കിയ അനധികൃത നിര്‍മ്മാണ യൂണിറ്റിന്റെ ഉടമസ്ഥരെ പിടികൂടാനോ നടപടി എടുക്കാനോ’ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഹോട്ടലുകളിലും ബേക്കറികളിലും ഒരേ സാധനങ്ങള്‍ക്ക് പല വിലകളാണ് ഈടാക്കിവരുന്നത്. പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലുള്ള സാഹചര്യത്തില്‍ അടിയന്തിര ഇടപെടലാണ് വേണ്ടത്. ടൗണില്‍ തന്നെ പത്തോളം ചപ്പാത്തി ഉല്പാദന കേന്ദ്രങ്ങളുണ്ട്. ഇവയ്‌ക്ക് ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നീട് ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ല. ആരോഗ്യപരിപാലനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ നഗരത്തിലെ ഭക്ഷണവില്പനശാലകളുടെയും കടകളുടെയും നിലവാരം കണ്ടില്ലെന്ന് നടിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.