Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണലെടുപ്പ്: കിണറുകളും ജലസംഭരണികളും തകരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:19 pm IST
in Palakkad

മണ്ണാര്‍ക്കാട്: അനധികൃതമണലെടുപ്പു മൂലം ജില്ലയിലെ പ്രധാന പുഴകളിലെ കുടിവെള്ള സംഭരണികള്‍ തകര്‍ച്ചയില്‍. കുന്തിപ്പുഴയിലെ കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണ്. അനധികൃത മണലെടുപ്പും പുഴ കൈയേറ്റങ്ങളും മൂലമാണ് കുന്തിപ്പുഴയിലെ ജലസംഭരണികള്‍ നശിക്കുവാന്‍ തുടങ്ങിയത്.

മണലെടുപ്പു മൂലംപുഴയുടെ ആഴംകൂടിയതാണ് കിണറുകള്‍ തകരാന്‍ പ്രധാന കാരണം. പുഴയോര പഞ്ചായത്തുകളിലെ വാട്ടര്‍അതോറിറ്റിയുടേതു ഉള്‍പ്പെടെ ചെറുതും വലുതുമായ ശുദ്ധജലവിതരണ പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ന്നിട്ടുണ്ട്.അമിതമായ മണലെടുപ്പും കരമണല്‍ഖനനവും കാരണം പുഴ താഴ്ചയിലാണുള്ളത്.

മണലെടുപ്പ് പതിവായ കടവുകളില്‍ പുഴയുടെ താഴ്ച അഞ്ചു മീറ്ററോളംവരും. പുഴ താഴെയും കിണര്‍ മുകളിലുമാണെന്ന അവസ്ഥയിലാണുള്ളത്. കിണറുകളിലേക്ക് വെള്ളം കിനിഞ്ഞെത്തുന്നതിനു പുഴയുടെ താഴ്ച തടസ്സമായിരിക്കയാണ്.

തൂതപ്പുഴയുടെ സിംഹഭാഗവും പുല്‍ക്കാടായി മാറി. ആറ്റുവഞ്ചിപ്പുല്ലുകള്‍ക്ക് പുറമെ കരിമ്പനകളും മരങ്ങളും വളരുന്ന കാഴ്ച തൂതപ്പുഴയിലുണ്ട്. അനിയന്ത്രതമായ മണലെടുപ്പ് തൂതപ്പുഴയെ നാശത്തിലേക്ക് നയിച്ചതോടെ വെള്ളം സംഭരിച്ചു വെക്കാനുള്ള പുഴയുടെ ശേഷി കുറഞ്ഞു. ചെളിയും ചേറും കല്ലുകളും നിറഞ്ഞു പുഴ മലിനമാവുകയും ചെയ്തു.

കട്ടുപ്പാറ, പുലാമന്തോള്‍, തുടിക്കല്‍, എടപ്പലം, തിരുവേഗപ്പുറ തുടങ്ങിയ പ്രധാന പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ച്ചാ ഭീഷണിയിലാണ്. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചവയാണ് ഈ കിണറുകളെല്ലാം. കട്ടുപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ ഇട്ടക്കടവിനോട് ചേര്‍ന്നുള്ള കിണര്‍ പുഴയില്‍ നിന്നും മൂന്നു മീറ്ററോളം ഉയരത്തിലാണ്.

പുലാമന്തോള്‍ തോണിക്കടവിലെ ജല അതോറിറ്റിയുടെ മൂന്നു കിണറുകള്‍ക്കും ചോര്‍ച്ചയുണ്ട്. തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിങ് പ്രദേശത്തും വെള്ളം കുറവാണ്.

എടപ്പലത്തും തിരുവേഗപ്പുറയിലും പുഴയിലെ കിണറുകള്‍ മണല്‍തിട്ടയേക്കാള്‍ അരമീറ്ററോളം ഉയരത്തിലാണു സ്ഥാപിച്ചിരുന്നത്. ഇട്ടക്കടവ്, പുലാമന്തോള്‍, എടപ്പലം, തിരുവേഗപ്പുറ പാലങ്ങള്‍ക്ക് സമീപം നൂറു മീറ്റര്‍ നിരോധിത മേഖലയും 300 മീറ്റര്‍ നിയന്ത്രിത മേഖലയുമായി മാറ്റിയിട്ടും ഇവിടെ മണലെടുപ്പിനു നിയന്ത്രണമുണ്ടായില്ല. ഇതോടെ പല കിണറുകളും തകര്‍ന്നതിനാല്‍ വെള്ളം കുറഞ്ഞു ഉപയോഗശൂന്യമായി.

വേനലില്‍ പുഴയില്‍ നീരൊഴുക്കു കുറയുമ്പോള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു കുഴികളുണ്ടാക്കി മോട്ടോറുകളും പമ്പും താഴ്‌ത്തി വയ്‌ക്കുകയാണ് പതിവ്.

താല്‍ക്കാലിക തടയണകള്‍ കെട്ടിയാണ് ജലസംഭരണികളില്‍ വെള്ളം നിര്‍ത്താറുള്ളത്. കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണെന്നു തെളിഞ്ഞിട്ടും അറ്റകുറ്റപണി നടത്താനോ ബദല്‍സംവിധാനം കൊണ്ടുവരാനോ അധികൃതര്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

പുതിയ വാര്‍ത്തകള്‍

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.